മദ്രസ അധ്യാപകന്റെ കൊല: ലഹരിഭീകരതയായി നിസാരവത്കരിച്ചത് പോലീസ് ഗൂഡാലോചനയുടെ ഭാഗം; നാട്ടില്‍ കലാപം ഉണ്ടാകാത്ത പക്ഷം സ്വന്തം സമുദായത്തെ അക്രമിക്കുകയെന്ന പുതിയ സംഘ്പരിവാര്‍ അജണ്ടയെ കരുതിയിരിക്കുക: എസ് ഡി പി ഐ
Mar 25, 2017, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 25.03.2017) ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസ അധ്യാപകന്‍ റിയാസ് മൗലവിയുടെ കൊലപാതകം ലഹരിഭീകരതയായി നിസാരവത്കരിച്ചത് പോലീസ് ഗൂഡാലോചനയുടെ ഭാഗമാണെന്നും കാസര്‍കോട്ടുകാര്‍ സംയമനം പാലിച്ചതിനെ തുടര്‍ന്ന് നാട്ടില്‍ കലാപം ഉണ്ടാകാത്ത പക്ഷം സ്വന്തം സമുദായത്തെ അക്രമിക്കുകയെന്ന പുതിയ അജണ്ടയുമായി ആര്‍ എസ് എസ് - സംഘ്പരിവാര്‍ ശക്തികള്‍ കോപ്പ് കൂട്ടുമെന്നും അതിനെ കരുതിയിരിക്കണമെന്നും എസ് ഡി പി ഐ ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ മുന്നറിയിപ്പ് നല്‍കി.
വര്‍ഗീയ തിമിരം ബാധിച്ച ഫാസിസ്റ്റ് ശക്തികളുടെ ഗുഡാലോചനയുടെ ഫലമാണ് ഈ കൊലപാതകം. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ വളരെ ഒറ്റപ്പെട്ട ക്രൂരതകളില്‍ ഒന്നാണ് മസ്ജിദില്‍ കയറി മത പണ്ഡിതനെ അരുംകൊല നടത്തിയതിലൂടെ പുറത്ത് വന്നത്. ഹരിയാനയിലെ മുഹമ്മദ് അഖ് ലാഖിനെ സംഘ് പരിവാരശക്തികള്‍ അടിച്ചു കൊന്നതിനെക്കാള്‍ ഭീകരമായ കൊലയാണ് മസ്ജിദില്‍ കയറി ഇവര്‍ നടത്തിയതെന്നും എസ് ഡി പി ഐ കുറ്റപ്പെടുത്തി.
വളരെ ആസൂത്രിതവവും നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡാലോചനയുടെയും ഫലമായി നടത്തിയ ഈ കുറ്റകൃത്യത്തെ വളരെ നിസാരമാക്കി മദ്യലഹരിയില്‍ നടത്തിയ ഒരു സാധാരണ സംഭവമാക്കി പോലീസ് ചിത്രീകരിച്ചത് മറ്റൊരു ഗുഡാലോചനയുടെ ഫലമാണ്. സംഘ പരിവാര ഭീകരതയെ ബാല പ്രസിദ്ധീകരണങ്ങളിലെ കഥകളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ നിസാരവല്‍ക്കരിച്ച് കേരള മതേതര സമൂഹത്തെ വിഢികളാക്കുകയാണ് പോലീസ് ചെയ്തത്. വളരെ കൊട്ടിഘോഷിക്കപ്പെട്ട അന്വേഷണം ലഹരിയില്‍ നടന്ന നിസാരസംഭവമാക്കി മാറ്റിയ പിണറായി പേലീസ് വീണ്ടും മോഡിഭക്തി തെളിയിച്ചിരുക്കകയാണ്.
ആര്‍ എസ് എസ് നേതൃത്വം നല്‍കി നടത്തിയ ഈ ഭീകരപ്രവര്‍ത്തനം മതേതര ഇന്ത്യയ്ക്ക് കളങ്കവും നാണക്കേടുമാണ്. ഇതിനെ തള്ളിക്കളയാനും ഈ മതഭ്രാന്തന്മാരെ ഒറ്റപ്പെടുത്താനും ജനാധിപത്യ സമൂഹം മുന്നോട്ട് വരണം. സംഘ പരിവാരത്തെ ഇനിയും ബഹിഷ്‌ക്കരിക്കാത്ത പക്ഷം നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ഇത്തരം വിദ്വംസക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. കലാപം ലക്ഷ്യമിട്ട് കേരളത്തില്‍ അടുത്ത കാലത്ത് നടത്തിയ വര്‍ഗീയ കൊലപാതകങ്ങള്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ സ്വസമുദായത്തെ ആക്രമിക്കുന്നതുള്‍പ്പടെയുള്ള പുതിയ അജണ്ടകളുമായി സംഘ്പരിവാരം രംഗത്ത് വരുന്നതിനെതിരെ മതേതര കേരളം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
ആര്‍ എസ് എസിനെ വെള്ളപൂശുന്നതിന് പകരം നേതൃത്വത്തിന്റെ ഗുഡാലോചനയും ഒരു സമഗ്ര അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭവുമായി എസ് ഡി പി ഐ രംഗത്ത് വരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ട്രഷറര്‍ ഇഖ്ബാല്‍ ഹൊസങ്കടി, സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, ജില്ലാ കമ്മിറ്റി അംഗം ടി കെ ഹാരിസ് സംബന്ധിച്ചു.
Related News:
മദ്രസാ അധ്യാപകനെ പള്ളിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍
റിയാസ് മൗലവിയുടെ കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തെ മര്‍ദനം; പ്രതികളില്‍ ഒരാളുടെ 2 പല്ല് കൊഴിഞ്ഞു
കാസര്‍കോട്ട് വീണ്ടും വ്യാജപ്രചരണം; ശക്തമായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്
മദ്രസ അധ്യാപകന്റെ കൊല: പോലീസിന് പൊന്‍തൂവലായി ആ വാര്‍ത്ത ഉടന്‍; പ്രതികള്‍ പിടിയില്‍
ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നു
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍
റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ് ചീഫ്
റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ
കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം
കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം
പോലീസ് സംഘം കടകള്‍ ആക്രമിച്ചെന്ന് ആരോപണം; എരിയാലില്‍ വ്യാപാരിഹര്‍ത്താല്‍
ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍
ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍
മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി
മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു
മദ്രസ അധ്യാപകന്റെ കൊല: ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍
കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു
മദ്രസാ അധ്യാപകന്റെ കൊല: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; പ്രതിഷേധം ശക്തം
റിയാസ് മൗലവിയുടെ കൊല: ജില്ലയ്ക്ക് പുറത്തുള്ള പോലീസ് സംഘം അന്വേഷിക്കണം, ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്നു: എ അബ്ദുർ റഹ് മാൻ
മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്
മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി
മദ്രസ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, SDPI, Murder, Murder-case, Press meet, Police, Investigation, Riyas moulavi's murder: sdpi press conferences
വര്‍ഗീയ തിമിരം ബാധിച്ച ഫാസിസ്റ്റ് ശക്തികളുടെ ഗുഡാലോചനയുടെ ഫലമാണ് ഈ കൊലപാതകം. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ വളരെ ഒറ്റപ്പെട്ട ക്രൂരതകളില്‍ ഒന്നാണ് മസ്ജിദില്‍ കയറി മത പണ്ഡിതനെ അരുംകൊല നടത്തിയതിലൂടെ പുറത്ത് വന്നത്. ഹരിയാനയിലെ മുഹമ്മദ് അഖ് ലാഖിനെ സംഘ് പരിവാരശക്തികള്‍ അടിച്ചു കൊന്നതിനെക്കാള്‍ ഭീകരമായ കൊലയാണ് മസ്ജിദില്‍ കയറി ഇവര്‍ നടത്തിയതെന്നും എസ് ഡി പി ഐ കുറ്റപ്പെടുത്തി.
വളരെ ആസൂത്രിതവവും നാട്ടില്‍ വര്‍ഗീയ കലാപം സൃഷ്ടിക്കാനുള്ള ഗൂഡാലോചനയുടെയും ഫലമായി നടത്തിയ ഈ കുറ്റകൃത്യത്തെ വളരെ നിസാരമാക്കി മദ്യലഹരിയില്‍ നടത്തിയ ഒരു സാധാരണ സംഭവമാക്കി പോലീസ് ചിത്രീകരിച്ചത് മറ്റൊരു ഗുഡാലോചനയുടെ ഫലമാണ്. സംഘ പരിവാര ഭീകരതയെ ബാല പ്രസിദ്ധീകരണങ്ങളിലെ കഥകളെ പോലും നാണിപ്പിക്കുന്ന രീതിയില്‍ നിസാരവല്‍ക്കരിച്ച് കേരള മതേതര സമൂഹത്തെ വിഢികളാക്കുകയാണ് പോലീസ് ചെയ്തത്. വളരെ കൊട്ടിഘോഷിക്കപ്പെട്ട അന്വേഷണം ലഹരിയില്‍ നടന്ന നിസാരസംഭവമാക്കി മാറ്റിയ പിണറായി പേലീസ് വീണ്ടും മോഡിഭക്തി തെളിയിച്ചിരുക്കകയാണ്.
ആര്‍ എസ് എസ് നേതൃത്വം നല്‍കി നടത്തിയ ഈ ഭീകരപ്രവര്‍ത്തനം മതേതര ഇന്ത്യയ്ക്ക് കളങ്കവും നാണക്കേടുമാണ്. ഇതിനെ തള്ളിക്കളയാനും ഈ മതഭ്രാന്തന്മാരെ ഒറ്റപ്പെടുത്താനും ജനാധിപത്യ സമൂഹം മുന്നോട്ട് വരണം. സംഘ പരിവാരത്തെ ഇനിയും ബഹിഷ്‌ക്കരിക്കാത്ത പക്ഷം നാട്ടില്‍ കലാപം ഉണ്ടാക്കാനുള്ള ഇത്തരം വിദ്വംസക പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന് കൊണ്ടിരിക്കും. കലാപം ലക്ഷ്യമിട്ട് കേരളത്തില്‍ അടുത്ത കാലത്ത് നടത്തിയ വര്‍ഗീയ കൊലപാതകങ്ങള്‍ ലക്ഷ്യം കാണാത്ത സാഹചര്യത്തില്‍ സ്വസമുദായത്തെ ആക്രമിക്കുന്നതുള്‍പ്പടെയുള്ള പുതിയ അജണ്ടകളുമായി സംഘ്പരിവാരം രംഗത്ത് വരുന്നതിനെതിരെ മതേതര കേരളം ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.
ആര്‍ എസ് എസിനെ വെള്ളപൂശുന്നതിന് പകരം നേതൃത്വത്തിന്റെ ഗുഡാലോചനയും ഒരു സമഗ്ര അന്വേഷണത്തിലൂടെ പുറത്ത് കൊണ്ടുവരണമെന്നും അല്ലാത്തപക്ഷം ബഹുജന പ്രക്ഷോഭവുമായി എസ് ഡി പി ഐ രംഗത്ത് വരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, ട്രഷറര്‍ ഇഖ്ബാല്‍ ഹൊസങ്കടി, സെക്രട്ടറി ഖാദര്‍ അറഫ, മണ്ഡലം പ്രസിഡന്റ് അബ്ദുല്ല എരിയാല്‍, ജില്ലാ കമ്മിറ്റി അംഗം ടി കെ ഹാരിസ് സംബന്ധിച്ചു.
Related News:
മദ്രസാ അധ്യാപകനെ പള്ളിയില്‍ കയറി കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസില്‍ മൂന്നുപ്രതികള്‍ അറസ്റ്റില്‍
റിയാസ് മൗലവിയുടെ കൊലയ്ക്ക് പ്രേരണയായത് കളിസ്ഥലത്തെ മര്‍ദനം; പ്രതികളില്‍ ഒരാളുടെ 2 പല്ല് കൊഴിഞ്ഞു
കാസര്‍കോട്ട് വീണ്ടും വ്യാജപ്രചരണം; ശക്തമായി നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് ചീഫ്
മദ്രസ അധ്യാപകന്റെ കൊല: പോലീസിന് പൊന്‍തൂവലായി ആ വാര്‍ത്ത ഉടന്‍; പ്രതികള്‍ പിടിയില്‍
ഉത്തര്‍പ്രദേശിലും മംഗളൂരുവിലും പരീക്ഷിച്ച വര്‍ഗീയ ധ്രൂവീകരണം കാസര്‍കോട്ടും നടപ്പാക്കാന്‍ ശ്രമിക്കുന്നു
ഹര്‍ത്താലിനിടെയുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും നിരവധി കേസുകള്‍; ആയിരത്തോളം പ്രതികള്‍
റിയാസ് മൗലവിയുടെ കൊലപാതകം: കുടുംബം മുഖ്യമന്ത്രിയെ കണ്ടു; അന്വേഷണം ഊര്‍ജിതമാക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകി
കാസര്‍കോട്, മഞ്ചേശ്വരം താലൂക്കിലും ബേക്കല്‍ സ്റ്റേഷന്‍ പരിധിയിലും രാത്രി ബൈക്ക് യാത്ര നിരോധിച്ചതായി പോലീസ് ചീഫ്
റിയാസ് മൗലവിക്ക് ആയിരങ്ങളുടെ യാത്രാമൊഴി; അന്ത്യാഞ്ജലി അർപ്പിക്കാൻ ചൂരി ജമാഅത്ത് ഭാരവാഹികളും നാട്ടുകാരും മതനേതാക്കളും ഉൾപ്പടെ കാസർകോട് നിന്ന് കുടകിലെത്തിയത് നിരവധിപേർ
കാസര്‍കോട്ട് സമാധാനം പുനസ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണം; പോലീസ് നടപടിക്കെതിരെയും വിമര്‍ശനം
കാസര്‍കോട്ട് തകര്‍ക്കപ്പെട്ടത് മൂന്ന് ജ്വല്ലറികളും കടകളും; പ്രതിഷേധം ശക്തം
പോലീസ് സംഘം കടകള്‍ ആക്രമിച്ചെന്ന് ആരോപണം; എരിയാലില്‍ വ്യാപാരിഹര്‍ത്താല്‍
ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതിന് പകരം ജനങ്ങള്‍ക്ക് ആത്മധൈര്യം പകരാന്‍ പോലീസ് മുന്നിട്ടിറങ്ങണം: ഇബ്രാഹിം ഫൈസി ജെഡിയാര്‍
ഹര്‍ത്താലിനിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ കാസര്‍കോട്ട് 9 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു; മുന്‍കരുതലായി പതിനെട്ടുപേര്‍ അറസ്റ്റില്‍
മദ്രസാ അധ്യാപകന്റെ കൊലപാതകം; പ്രത്യേക സംഘം അന്വേഷണം തുടങ്ങി
കൊല്ലപ്പെട്ട റിയാസ് മൗലവിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് ബി ജെ പി
മദ്രസ അധ്യാപകന്റെ കൊലപാതകം; മരണ കാരണം ആഴത്തിലുള്ള മൂന്ന് മുറിവുകള്‍, അക്രമികള്‍ ഉപയോഗിച്ചത് ഒരേതരം ആയുധം, മൃതദേഹം മടിക്കേരിയിലെത്തിച്ചു
മദ്രസ അധ്യാപകന്റെ കൊല: ജില്ലയില്‍ ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ, പ്രതികളെ കുറിച്ച് തെറ്റായ രീതിയില്‍ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടിയെന്ന് കലക്ടര്‍
കൊല്ലപ്പെട്ട മദ്രസ അധ്യാപകന്റെ മൃതദേഹം കാസര്‍കോട്ടേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് എന്‍ എ നെല്ലിക്കുന്ന് എം എല്‍ എയും ലീഗ് നേതാക്കളും ജില്ലാ പോലീസ് കാര്യാലയത്തില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
മദ്രസ അധ്യാപകന്റെ കൊലപാതകം: അയല്‍വാസിയുടെ പരാതിയില്‍ കേസെടുത്തു; അന്വേഷണം കാസര്‍കോട് ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്; കൊലയ്ക്ക് ശേഷം വൈദുതി ബന്ധം വിച്ഛേദിച്ചതായും സംശയം
റിയാസ് മൗലവിയുടെ കൊലപാതകം: ജില്ലാകലക്ടര്‍ സര്‍വ്വകക്ഷി സമാധാനയോഗം വിളിച്ചു
മദ്രസാ അധ്യാപകന്റെ കൊല: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണം; പ്രതിഷേധം ശക്തം
റിയാസ് മൗലവിയുടെ കൊല: ജില്ലയ്ക്ക് പുറത്തുള്ള പോലീസ് സംഘം അന്വേഷിക്കണം, ഇരകൾക്കൊപ്പം നിൽക്കേണ്ടവർ വേട്ടക്കാർക്ക് സംരക്ഷണം നൽകുന്നു: എ അബ്ദുർ റഹ് മാൻ
മദ്രസാ അധ്യാപകന്റെ കൊല: എസ് ഡി പി ഐ നഗരത്തില്‍ പ്രകടനം നടത്തി
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച കറുത്തശക്തികളെ കണ്ടെത്തണം: എന്‍ എ നെല്ലിക്കുന്ന്
മദ്രസ അധ്യാപകന്റെ കൊലപാതകം: മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി, എ ഡി ജി പി രാജേഷ് ദിവാന്‍ കാസര്‍കോട്ടെത്തി
മദ്രസ അധ്യാപകന്റെ കൊലപാതകം: കാസര്‍കോട് നിയോജക മണ്ഡലത്തില്‍ ചൊവ്വാഴ്ച മുസ്ലിം ലീഗ് ഹര്‍ത്താല്‍
പ്രകോപനമില്ലാത്ത അറും കൊലയില്‍ ഞെട്ടിത്തരിച്ച് കാസർകോട്; കൊലയാളികള്‍ക്ക് വേണ്ടി അതിര്‍ത്തിയടച്ച് പോലീസിന്റെ തെരച്ചില്‍
മദ്രസ അധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, SDPI, Murder, Murder-case, Press meet, Police, Investigation, Riyas moulavi's murder: sdpi press conferences