സാബിത്തിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ 20ന് വിചാരണ തുടങ്ങും
Nov 8, 2017, 19:21 IST
കാസര്‍കോട്: (www.kasargodvartha.com 08.11.2017) ബൈക്ക് തടഞ്ഞ് വ്യാപാരസ്ഥാപനത്തിലെ ജീവനക്കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഈമാസം 20ന് ആരംഭിക്കും. ആര്‍.ഡി.നഗര്‍ മീപ്പുഗുരിയിലെ ഷൈമ മന്‍സിലില്‍ ബദറുദ്ദീന്റെ മകന്‍ മുഹമ്മദ് സാബിത്ത് (19) കൊല്ലപ്പെട്ട കേസില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്.
2013 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് എം.ജി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന മുഹമ്മദ് സാബിത്തും കൂടെ ജോലി ചെയ്യുന്ന പാറക്കട്ട പള്ളം ഹൗസിലെ മുഹമ്മദ് റഈസും (20) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ജെ.പി കോളനി റോഡില്‍ വെച്ച് ഒരു സംഘം ബൈക്ക് തടയുകയും ഇരുവരെയും കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാബിത്ത് തത്്ക്ഷണം മരണപ്പെടുകയാണുണ്ടായത്.
ജെ.പി കോളനിയിലെ അക്ഷയ് കുമാര്‍ എന്ന മുന്ന (24), കാളിയങ്ങാട് കോളനിക്കു സമീപത്തെ ശ്രീരാം നിവാസില്‍ കെ.എന്‍. വൈശാഖ് (22), ജെ.പി. കോളനിയിലെ 17 കാരന്‍, ആര്‍. വിജേഷ് (23), എസ്.കെ. നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (24), കേളുഗുഡ്ഡെയിലെ ബി.കെ. പവന്‍ കുമാര്‍ (30), കൊടക്കാട് കരിമ്പില്‍ ഹൗസില്‍ ധനഞ്ജയ കുമാര്‍ എന്ന കുട്ടന്‍ (40) എന്നിവരാണ് കേസിലെ പ്രതികള്‍.
അന്ന് കാസര്‍കോട് സി ഐയായിരുന്ന സി.കെ.സുനില്‍ കുമാര്‍ അന്വേഷിച്ച കേസില്‍ 60 സാക്ഷികളുണ്ട്. ഐ.പി. സി 341, 302, 153 (എ), 201, 212 എന്നീ വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Related News:
സാബിത്ത് വധം: കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു
സാബിത്ത് വധം: ഒന്നാം പ്രതിക്ക് തടവ് വിചാരണ
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Murder-case, Sabith murder; Trial starts on Nov. 20
2013 ജൂലൈ ഏഴിനാണ് കേസിനാസ്പദമായ സംഭവം. കാസര്‍കോട് എം.ജി റോഡിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്ന മുഹമ്മദ് സാബിത്തും കൂടെ ജോലി ചെയ്യുന്ന പാറക്കട്ട പള്ളം ഹൗസിലെ മുഹമ്മദ് റഈസും (20) ബൈക്കില്‍ സഞ്ചരിക്കുന്നതിനിടയില്‍ ജെ.പി കോളനി റോഡില്‍ വെച്ച് ഒരു സംഘം ബൈക്ക് തടയുകയും ഇരുവരെയും കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ സാബിത്ത് തത്്ക്ഷണം മരണപ്പെടുകയാണുണ്ടായത്.
ജെ.പി കോളനിയിലെ അക്ഷയ് കുമാര്‍ എന്ന മുന്ന (24), കാളിയങ്ങാട് കോളനിക്കു സമീപത്തെ ശ്രീരാം നിവാസില്‍ കെ.എന്‍. വൈശാഖ് (22), ജെ.പി. കോളനിയിലെ 17 കാരന്‍, ആര്‍. വിജേഷ് (23), എസ്.കെ. നിലയത്തില്‍ സച്ചിന്‍ കുമാര്‍ എന്ന സച്ചിന്‍ (24), കേളുഗുഡ്ഡെയിലെ ബി.കെ. പവന്‍ കുമാര്‍ (30), കൊടക്കാട് കരിമ്പില്‍ ഹൗസില്‍ ധനഞ്ജയ കുമാര്‍ എന്ന കുട്ടന്‍ (40) എന്നിവരാണ് കേസിലെ പ്രതികള്‍.
അന്ന് കാസര്‍കോട് സി ഐയായിരുന്ന സി.കെ.സുനില്‍ കുമാര്‍ അന്വേഷിച്ച കേസില്‍ 60 സാക്ഷികളുണ്ട്. ഐ.പി. സി 341, 302, 153 (എ), 201, 212 എന്നീ വകുപ്പുകളാണ് കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
Related News:
സാബിത്ത് വധം: കോടതിയില്‍ കുറ്റപത്രം സമര്‍പിച്ചു
സാബിത്ത് വധം: ഒന്നാം പ്രതിക്ക് തടവ് വിചാരണ
സാബിത്ത് വധം: അവസാന പ്രതിയേയും പോലീസ് അറസ്റ്റുചെയ്തു
സാബിത്ത് വധം: 7 -ാം പ്രതി പോലീസില്‍ കീഴടങ്ങി
സാബിത്ത് വധം: മുഖ്യപ്രതികളടക്കം ഏഴു പ്രതികളും പിടിയിലായി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന
സാബിത്ത് വധം: 7 -ാം പ്രതി പോലീസില്‍ കീഴടങ്ങി
സാബിത്ത് വധം: മുഖ്യപ്രതികളടക്കം ഏഴു പ്രതികളും പിടിയിലായി
കാസര്‍കോട്ട് യുവാവ് കുത്തേറ്റ് മരിച്ചു
യുവാവിന്റെ കൊലപാതകം: നഗരത്തില്‍ കടകള്‍ അടഞ്ഞു; വാഹനങ്ങള്‍ ഓട്ടം നിര്‍ത്തി
സാബിത്ത് വധം: 3 പേര്‍ കസ്റ്റഡിയില്‍; പ്രധാന പ്രതി അക്ഷയ്‌യുടെ മൊബൈല്‍ കണ്ടെത്തി
സാബിത്തിന്റെ മൃതദേഹം പരിയാരത്തേക്ക്, സുരക്ഷ ശക്തം; കണ്ണൂരില്‍ നിന്നും പോലീസെത്തും
സാബിത്ത് വധം: പ്രതികള്‍ ഉപയോഗിച്ച ബൈക്ക് കണ്ടെത്തി; അന്വേഷണം ഊര്‍ജിതം
സാബിത്ത് കൊല: ഏഴുപേര്‍ക്കെതിരെ കേസ്
യുവാവിന്റെ കൊലപാതകം: കാസര്‍കോട്ട് നിരോധനാജ്ഞ
സാബിത്ത് വധം: മുഖ്യപ്രതികള്‍ കര്‍ണാടകയിലേക്ക് കടന്നതായി സൂചന
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, case, Murder-case, Sabith murder; Trial starts on Nov. 20