പൊലീസ് പറയുന്നത് ഇങ്ങനെ: 'റയ്യാബാഗിലെ കോളജിൽ പോവുന്നതിന് പിന്നിൽ സ്വഭാവ ദൂഷ്യം ആരോപിച്ച് ഭർത്താവും യുവതിയുടെ സഹോദരങ്ങളും ചേർന്ന് കൊല്ലുകയായിരുന്നു. മൃതദേഹം കാറിൽ കയറ്റി വനമേഖലയിൽ കൊണ്ടുപോയി കുഴിച്ചിട്ടു. എല്ലാവരും പതിവ് ജീവിതം നയിക്കുകയും ചെയ്തു. ആളുകൾ യുവതിയെ ക്കുറിച്ച് അന്വേഷിക്കാൻ തുടങ്ങിയതോടെ സഹോദരൻ ലക്കപ്പ സഹോദരിയെ കാണാനില്ലെന്ന പരാതി നൽകിയിരുന്നു.
അതോടെ അവസാനിച്ച അന്വേഷണം യുവതിയെ കൊന്നതാണെന്ന ഊഹാപോഹം പ്രചരിച്ചതോടെ പൊലീസ് മൂന്ന് വർഷങ്ങൾക്ക് ശേഷം പുനരാരംഭിക്കുകയായിരുന്നു. ബന്ധുക്കളെ ചോദ്യം ചെയ്തപ്പോൾ പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ലഭിച്ചത്. ലക്കപ്പയെ കസ്റ്റഡിയിലെടുത്ത് ലോകപിൽ ചോദ്യം ചെയ്തപ്പോൾ കൊലപാതക വിവരങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. പ്രതികളുമായി വനത്തിൽ നിന്ന് മൃതദേഹ അവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് ഫോറൻസിക് പരിശോധനക്കയച്ചു'.
Keywords: News National, Mangalore, Crime, Police, Woman, Case, Complaint, Custody, Murder suspects arrested after 3 years.
< !- START disable copy paste -->