പഴയ സ്വർണം വാങ്ങി ഉരുക്കി വിൽപന നടത്തുന്നയാളാണ് മുഹമ്മദ് ശാനിഫാദ്. ബെംഗ്ളുറു, ചെന്നൈ എന്നിവിടങ്ങളിൽ കടകൾ നടത്തുന്നുണ്ട്. വ്യാപാരത്തിൽ പങ്കാളികളാക്കാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ ശാനിഫാദ് വാങ്ങിയിരുന്നതായും അത് സംബന്ധിച്ചുള്ള തർക്കങ്ങളെ തുടർന്നാണ് ആക്രമണം നടന്നതെന്നുമാണ് പറയുന്നത്.
തുടക്കകാലത്ത് ലാഭവിഹിതം നൽകിയിരുന്നുവെന്നും പിന്നീട് നൽകിയില്ലെന്നുമാണ് ആക്ഷേപം. നൽകിയ ലക്ഷങ്ങൾ തിരികെ നൽകിയില്ലെന്ന് പറഞ്ഞുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് വിവരം.
Keywords: News, Kerala, Kasaragod, Top-Headlines, Assault, Complaint, Police, Attack, Adhur, Case, Complaint of assault; Case against 6 persons.
< !- START disable copy paste -->