city-gold-ad-for-blogger
Aster MIMS 10/10/2023

ഭാ­ര്യ­യെയും മ­ക­ളെയും വ­ധി­ക്കാന്‍ ശ്ര­മി­ച്ച കേ­സില്‍ പ്ര­തി­ക്ക് മൂ­ന്ന് വര്‍­ഷം കഠി­ന തട­വ്

ഭാ­ര്യ­യെയും മ­ക­ളെയും വ­ധി­ക്കാന്‍ ശ്ര­മി­ച്ച കേ­സില്‍ പ്ര­തി­ക്ക് മൂ­ന്ന് വര്‍­ഷം കഠി­ന തട­വ്
കാ­ഞ്ഞ­ങ്ങാട്: കാ­മു­ക­നൊ­പ്പം പോ­യെന്നാ­രോ­പി­ച്ച് ഭാ­ര്യ­യെയും മ­കളെയും വെ­ട്ടി­പ്പ­രി­ക്കേല്‍­പി­ച്ചു­വെ­ന്ന കേ­സില്‍ പ്ര­തി ചി­ത്താ­രി ബാ­രി­ക്കാ­ട്ടെ സൂ­ര്യ­കാ­ന്തി­നെ ഹൊ­സ്­ദുര്‍­ഗ് അ­സി­സ്റ്റന്റ് സെ­ഷന്‍­സ് കോ­ട­തി മൂ­ന്ന് വര്‍­ഷം കഠി­ന ത­ട­വും, 10,000 രൂ­പ പി­ഴ­യും ശി­ക്ഷി­ച്ചു.

പി­ഴ അ­ട­ച്ചി­ല്ലെ­ങ്കില്‍ ആ­റു­മാ­സം­കൂ­ടി ത­ട­വ­നു­ഭ­വി­ക്ക­ണം. 2005 ആ­ഗ­സ്റ്റ് 25 ന് ബാ­രി­ക്കാ­ട്ടെ വീ­ട്ടു­പ­റ­മ്പില്‍ വെ­ച്ച് സൂ­ര്യ­കാ­ന്ത് ഭാ­ര്യ വി­ശാ­ലാ­ക്ഷിയെ(40)യും, ത­ട­യാന്‍ ചെ­ന്ന മ­കള്‍ സൗ­മ്യ­(25)യെയും വെ­ട്ടി­പ്പ­രി­ക്കേല്‍­പി­ച്ചു­വെ­ന്നാ­ണ് കേസ്. ഗള്‍­ഫു­കാ­രനാ­യ സൂ­ര്യ­കാ­ന്തി­ന്റെ ഭാ­ര്യ വി­ശാ­ലാ­ക്ഷി കാ­ഞ്ഞ­ങ്ങാ­ട്ടെ സ്റ്റുഡി­യോ­യില്‍ ജീ­വ­ന­ക്കാ­രി­യാ­യി­രുന്നു. സ്­റ്റുഡിയോ ഉ­ട­മയാ­യ ബാ­ലു­വു­മാ­യി അ­ടു­പ്പ­ത്തി­ലാ­ണെന്നാ­രോ­പി­ച്ചുണ്ടാ­യ വാ­ക്കേ­റ്റ­മാ­ണ് ആക്ര­മ­ത്തില്‍ ക­ലാ­ശി­ച്ച­ത്. കേ­സി­ന്‍െ വി­ചാ­ര­ണ വേള­യില്‍ മ­കള്‍ സൗ­മ്യ­യും, ക­മ­ലാ­ക്ഷി­യു­ടെ വീ­ട്ടു­കാരും സൂ­ര്യ­കാ­ന്തി­ന് അ­നു­കൂ­ല­മാ­യാ­ണ് മൊ­ഴി­നല്‍­കി­യ­ത്.

Keywords : Kanhangad, Husband, Wife, Case, Court, Chithari, Suryakanth, Vishalakshi, Studio, Employee, Gulf, Balu, Kerala, Malayalam News. 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL