കഴിഞ്ഞ മാസം 29ന് ഉച്ചക്ക് ശേഷമാണ് ബെംഗ്ളുറു എലഹങ്ക പബ്ലിക് സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ ആദിത്യ മുടി മുറിപ്പിക്കാനായി ഇറങ്ങിയത്. കുട്ടിയെ കാണാനില്ലെന്ന് ആർ ടി നഗർ പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് കുട്ടിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ മംഗ്ളുറു, ഉഡുപി ഭാഗങ്ങളെക്കുറിച്ച് വിവരങ്ങൾ പരതിയതായി കണ്ടു. ഉഡുപി മൽപെ കടൽത്തീരം കാണാൻ വന്നിരിക്കാം എന്ന വിശ്വാസത്തിലാണ് ദമ്പതികൾ. ഉഡുപി പൊലീസ് ഇരുവരേയും കൂടുതൽ സഹായം ലഭിക്കുന്നതിനായി സാമൂഹിക പ്രവർത്തകൻ ഈശ്വർ മൽപെയുമായി ബന്ധപ്പെടുത്തി.
Keywords: News, National, Mangalore, Karnataka, Missing Case, Parents, Parents arrive in Mangalore searching for missing 15-year-old son.
< !- START disable copy paste -->