tag:blogger.com,1999:blog-67646994958504359872024-03-19T05:42:55.790+05:30KasargodVartha: Kasaragod News paper Live, Kannur, Mangalore, Malabar ചുറ്റുവട്ടം കാസർഗോഡ് വാർത്തകൾThe first LOCAL news portal in Malayalam | Kerala NewsAdminhttp://www.blogger.com/profile/03249986428887412016noreply@blogger.comBlogger96498125tag:blogger.com,1999:blog-6764699495850435987.post-28897084684093232102024-03-18T21:23:00.002+05:302024-03-19T05:23:00.172+05:30Hiccups | ഇടയ്ക്കിടെ ഇക്കിള് വരുന്നുണ്ടോ? എങ്കില്‍ സൂക്ഷിക്കണം, സ്ട്രോക്ക് പോലുള്ള അസുഖങ്ങളുടെ ലക്ഷണമാകാം<div><b>കൊച്ചി: (KasargodVartha) </b>ഇക്കിള് എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. ഡയഫ്രം പേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിള്‍ അഥവ ഇക്കിള്. കഴുത്തില്‍ നിന്നും നെഞ്ചിലേക്കുള്ള നാഡികള്‍ക്ക് അസ്വസ്ഥത ഉണ്ടാകുമ്പോഴാണ് ഇക്കിള് സാധാരണരീതിയില്‍ ഉണ്ടാകുന്നത്. </div><div><br /></div><div>പല കാരണങ്ങള്‍ കൊണ്ട് ഈ അസ്വസ്ഥത ഉണ്ടാകാം. വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിനൊപ്പം വായുവും വിഴുങ്ങുക, പുകവലി, കൂടുതല്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക, സ്ട്രോക്ക്, തലച്ചോറിലെ ട്യൂമര്‍, വാഗ്സ് നാഡികളുടെ ക്ഷതം, ചില മരുന്നുകള്‍, ഉത്കണ്ഠ, സമ്മര്‍ദം, കുട്ടികളില്‍ കരയുമ്പോഴോ, ചുമയ്ക്കുമ്പോഴോ അല്ലെങ്കില്‍ ഗ്യാസ്ട്രോ ഈസോഫാഗല്‍ റിഫ്ളെക്സ് കാരണമോ ഇക്കിള് ഉണ്ടാകാം.</div><div><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDlBtpnD2KIucmmlDMPoY-eNnjy4THbicGoR-8_NOVOV73wDivrdAwFk4mxKzCAxUOZHt9ttPXkNpENrtZYZtV2Y0ZALmW2-j3rBTug_uwTxSJ5cuoGga2C5J-OY8vvY7KPRp2n_MKR435do03Mw602g38DNql3JyMnb8DAfLk1sHLtb9R3nXnG40WbJc/s700/Hiccups.gif" style="margin-left: 1em; margin-right: 1em; text-align: center;"><img alt="Hiccups - Symptoms and causes, Kochi, News, Hiccups, Symptoms, Stroke, Health Tips, Health, Doctors, Treatment, Kerala News" border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDlBtpnD2KIucmmlDMPoY-eNnjy4THbicGoR-8_NOVOV73wDivrdAwFk4mxKzCAxUOZHt9ttPXkNpENrtZYZtV2Y0ZALmW2-j3rBTug_uwTxSJ5cuoGga2C5J-OY8vvY7KPRp2n_MKR435do03Mw602g38DNql3JyMnb8DAfLk1sHLtb9R3nXnG40WbJc/s16000/Hiccups.gif" title="Hiccups" /></a></div><div><br />എന്നാല്‍ ഇക്കിള് വരുന്നതുകൊണ്ട് പേടിക്കാനൊന്നുമില്ല. വളരെ അപൂര്‍വമായി മാത്രമേ ഇക്കിളിനെക്കുറിച്ചു ആകുലപ്പെടേണ്ടതുള്ളൂ എന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇക്കിള് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുകയോ മൂന്നു മണിക്കൂറിലധികമോ ഉണ്ടാകുന്നുവെങ്കില്‍, അല്ലെങ്കില്‍ ഉറക്കം, ഭക്ഷണം കഴിക്കല്‍ എന്നിവയെ ബാധിക്കുന്നുവെങ്കില്‍, ഛര്‍ദി, വയറുവേദന, ശ്വാസതടസം, രക്തം തുപ്പുക, തൊണ്ട അടഞ്ഞതുപോലെ തോന്നുക എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ കാണേണ്ടതാണ്.<br /><br />ശ്വാസകോശത്തിലെ ഡയഫ്രം പെട്ടെന്ന് സങ്കോചിക്കുന്ന സന്ദര്‍ഭത്തില്‍ ഇത് നെഞ്ചിലെയും വയറിലെയും പേശികള്‍ കുലുങ്ങുമ്പോള്‍ സംഭവിക്കുന്ന ഒരു റിഫ്ലെക്സ് മാത്രമാണ് ഇക്കിള്. എന്നിരുന്നാലും, വരാനിരിക്കുന്ന സ്ട്രോക്കിന്റെ ലക്ഷ്ണമായും ആരോഗ്യ വിദഗ്ധര്‍ ഇക്കിളിനെ കണക്കാക്കാറുണ്ട്. തൂങ്ങിക്കിടക്കുന്ന മുഖമോ, ഒരു കയ്യിലെ ബലഹീനതയോ, മങ്ങിയ സംസാരമോ പോലെതന്നെ തുടര്ചയായും നീണ്ടു നില്ക്കുന്നതുമായ ഇക്കിളും സ്ട്രോക്ക് ലക്ഷണമാണ് എന്നാണു ചില പഠനങ്ങളെ ഉദ്ധരിച്ച് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. <br /><br /><b>വിവിധ ലക്ഷണങ്ങള്‍ സ്ട്രോക്കിന് മുന്നോടിയായി ഉണ്ടാവാറുണ്ട്, അവ ഏതൊക്കെയാണെന്ന് നോക്കാം.<br /></b><br /><b>*കോടിയ മുഖം </b><br /><br />ഒരു വശത്തേക്ക് കോടിയതോ, പുഞ്ചിരിക്കാനോ സംസാരിക്കാനോ കഴിയാതെ വരികയോ ചെയ്തേക്കാം. അല്ലെങ്കില്‍ അവരുടെ വായയോ കണ്ണോ തളര്‍ന്നിരിക്കാം. ഉമിനീര് അനിയന്ത്രിതമായി വായിലൂടെ പുറത്തേക്ക് വരുന്നതും സ്ട്രോക്കിന്റെ ലക്ഷണമാണ്. <br /><b><br />*ബലഹീനമായ കൈ</b><br /><br />കൈയിലെ ബലഹീനതയോ മരവിപ്പോ കാരണം, ഉയര്‍ത്തുവാനോ, മറ്റെന്തെങ്കിലും കാര്യങ്ങള്‍ ചെയ്യുവാനോ കഴിയാത്ത അവസ്ഥ ഉണ്ടായേക്കാം.<br /><b><br />*മുറിഞ്ഞതോ വ്യക്തമല്ലാത്തതോ ആയ സംസാരം<br /></b><br />സ്ട്രോക്കിന്റെ ലക്ഷണമായി സംസാരം തടസ്സപ്പെടുകയോ, പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരികയോ അല്ലെങ്കില്‍ ഉണര്ന്നിരിക്കുന്നതായി തോന്നിയിട്ടും വ്യക്തിക്ക് സംസാരിക്കാന്‍ കഴിയാതെയോ വന്നേക്കാം. എന്താണ് സംസാരിക്കുന്നത് എന്നോ, അല്ലെങ്കില്‍ മനസ്സില്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അതുപോലെ പുറത്ത് പറയുവാന്‍ സാധിക്കാതെ വരികയോ ചെയ്യുന്നതും സ്ട്രോക്കിന്റെ ലക്ഷണമാണ്.<br /><br />പഠനങ്ങള്‍ അനുസരിച്ച്, മസ്തിഷ്കാഘാതം അനുഭവപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് ഇക്കിള് ഉണ്ടാകാം. ശ്വസനത്തെ നിയന്ത്രിക്കുന്ന മെഡുല്ല ഒബ്ലോംഗറ്റ, ചലന നിയന്ത്രണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സൂപ്പര്ടെന്റ്റോറിയല് കോര്‍ട്ടക്സ് എന്നിവയ്ക്ക് മസ്തിഷ്ക ക്ഷതം സംഭവിക്കുന്ന കാരണത്താല്‍ ആണ് ഇങ്ങനെ സംഭവിക്കുന്നത്. </div><div class="separator" style="clear: both; text-align: center;"><br /></div><div>പക്ഷെ പെട്ടെന്ന് ഇക്കിള് വരുകയോ അസാധാരണമായ മയക്കം അനുഭവപ്പെടുകയോ ചെയ്താല്‍ അത് സ്ട്രോക്ക് ലക്ഷണം തന്നെ ആകണം എന്നില്ല എന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രോഗലക്ഷണങ്ങള്‍ വളരെ കഠിനമാണെങ്കില്‍ മാത്രമേ സ്ട്രോക്ക് ആകുവാനുള്ള സാധ്യത ഉള്ളൂ.<br /><br />പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും സ്ട്രോക്ക് വ്യത്യസ്ത രീതിയില്‍ അനുഭവപ്പെടുന്നതിന് പല കാരണങ്ങളും ഉയര്‍ത്തിക്കാണിക്കുന്നുണ്ട്. ഹോര്‍മോണുകളുമായി വളരെയധികം ബന്ധമുണ്ടെന്നതാണ് ഒന്നാമത്തെ കാരണമായി ഡോക്ടര്‍മാര്‍ വിലയിരുത്തുന്നത്. സ്ത്രീകളിലെ ഈസ്ട്രജന് ആന്റി-ഇന്‍ഫ്ളമേറ്ററി ഇഫക്റ്റുകള്‍ ഉണ്ട്. ഇത് മസ്തിഷ്കാഘാതത്തില്‍ നിന്ന് സംരക്ഷിക്കുവാന്‍ സഹായിക്കുന്ന ഘടകമാണ്.<br /><br />തലച്ചോറിലേക്ക് രക്തം നല്കുന്ന ആന്തരിക കരോട്ടിഡ് ധമനിയില്‍ രക്തയോട്ടം വര്‍ധിപ്പിക്കാനും ഈസ്ട്രജന് സഹായിക്കുന്നു. പ്രായമാകുമ്പോള്‍ സ്ത്രീകള്‍ ഈസ്ട്രജന് കുറയ്ക്കുന്നതിനാല്‍ പ്രായവും ഒരു ഘടകമാണ്. ഇത് സ്ത്രീകളില്‍ സ്ട്രോക്കിനുള്ള അപകടസാധ്യത പുരുഷന്മാരേക്കാള് കൂടുതലാക്കിയേക്കാം എന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. അതായത് ആര്‍ത്തവവിരാമ സമയത്ത് ഈസ്ട്രജന്റെ അളവ് ഗണ്യമായി കുറയുന്നത് പിന്നീടുള്ള ജീവിതത്തില്‍ സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു. <br /><b><br />*സ്ട്രോക്ക് വന്നാല്‍ ആദ്യം ചെയ്യേണ്ടത് </b><br /></div><div><b><br /></b></div><div>സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാല്‍ ആദ്യം ചെയ്യേണ്ടത് സ്ട്രോക്ക് ചികിത്സാ സൗകര്യമുള്ള ആശുപത്രിയിലേക്ക് രോഗിയെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ്. ഇത് രോഗിയെ മരണത്തില്‍ നിന്നോ തീവ്രമായ സ്ട്രോക്കിന്റെ അവസ്ഥകളില്‍ നിന്നും രക്ഷിക്കുന്നു. <br /><br />ശരീരത്തിന്റെ ഒരു വശം പൂര്‍ണമായി തളര്‍ന്നതായി കാണപ്പെടുക,. പെട്ടെന്നുള്ള അന്ധത അല്ലെങ്കില്‍ കാഴ്ച മങ്ങല്‍ ക്ഷീണം, തലകറക്കം, ആശയക്കുഴപ്പം, മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് മനസ്സിലാക്കാനുള്ള ബുദ്ധിമുട്ട്, സന്തുലിതാവസ്ഥയിലും ഏകോപനത്തിലുമുള്ള പ്രശ്നങ്ങള്‍, ഭക്ഷണവും ഉമിനീരും ഉള്‍പെടെ വിഴുങ്ങുവാനുള്ള ബുദ്ധിമുട്ട്, പെട്ടെന്നുള്ളതും കഠിനവുമായ തലവേദന, ബോധം നഷ്ടപ്പെടുന്ന അവസ്ഥ ഇവയെല്ലാമാണ് സ്ട്രോക്കിന്റെ ലക്ഷണങ്ങള്‍.<br /><br />Keywords: <b>Hiccups - Symptoms and causes, Kochi, News, Hiccups, Symptoms, Stroke, Health Tips, Health, Doctors, Treatment, Kerala News. </b><br /></div>Web Desk Prehttp://www.blogger.com/profile/06902552780510892020noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-54064098526424059842024-03-18T20:27:00.005+05:302024-03-19T05:24:16.987+05:30Lok Sabha Election | കാസർകോട്ട് 10.51 ലക്ഷം വോടര്മാര്; 12,559 പേർ കന്നിക്കാർ; ലോക്സഭ തിരഞ്ഞെടുപ്പിന് എല്ലാവിധ ഒരുക്കങ്ങളുമായി അധികൃതർ; ഇത്തവണത്തെ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദം; ബാനറുകളിലും ബോർഡിലുമടക്കം പ്ലാസ്റ്റിക്, പിവിസി തുടങ്ങിയ വസ്തുക്കൾ ഒഴിവാക്കാൻ നിർദേശം!<b>കാസർകോട്: (KasargodVartha) </b>കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് ലോക്സഭാ തെരഞ്ഞെടുപ്പ് 2024 പ്രഖ്യാപിച്ചതോടെ ജില്ലയില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നിട്ടുണ്ട്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പൊതുജനങ്ങളും മാധ്യമങ്ങളും മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കേണ്ടതാണ്. പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിന്നും ക്രമസമാധാനപാലനം ഉറപ്പുവരുത്തുന്നതിനും വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തനമാരംഭിച്ചു. മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പെയ്ഡ് ന്യൂസ് നിരീക്ഷിക്കുന്നതിനും മാധ്യമ നിരീക്ഷണ സംവിധാനങ്ങളും ശക്തമാക്കി. കളക്ടറേറ്റില്‍ പൊതുജനങ്ങള്‍ക്ക് പരാതി നല്‍കുന്നതിന് കണ്ട്രോള് റൂം പ്രവര്‍ത്തനം ആരംഭിച്ചു.<div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNB3FV0gOB-8VhjZDlhqhO_jJvGFhVd7YfNsyT27VPaiUnJ0e_gHMK1gDsi2A1tlps5WE1aa6RdoKoYgedkkMV6kNNCU-kFpmVmD-osMVp0biGcdViez1MuxE4rVXVqM6yAIWv5XDw3TJHDTdA9FopmMeGr2zOcpVnPO65U4HRucXe9fpq7-6xU1C4mcfW/s700/collectraite.png" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="Authorities gearing up for Lok Sabha elections." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNB3FV0gOB-8VhjZDlhqhO_jJvGFhVd7YfNsyT27VPaiUnJ0e_gHMK1gDsi2A1tlps5WE1aa6RdoKoYgedkkMV6kNNCU-kFpmVmD-osMVp0biGcdViez1MuxE4rVXVqM6yAIWv5XDw3TJHDTdA9FopmMeGr2zOcpVnPO65U4HRucXe9fpq7-6xU1C4mcfW/s16000/collectraite.png" title="Lok Sabha elections" /></a></div><br />സ്പെസിഫൈഡ് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി തൃക്കരിപ്പൂര്‍ മണ്ഡലം അസി. റിട്ടേണിങ് ഓഫീസറും ഡപ്യൂട്ടി കളക്ടറുമായ പി.ഷാജുവിനെ നിയോഗിച്ചു. മഞ്ചേശ്വരം നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ എല്‍.ആര് ജഗ്ഗി പോളിനേയും കാസര്‍കോട് നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി കാസര്‍കോട് റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ പി. ബിനുമോനെയും ഉദുമ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ നിര്‍മ്മല്‍ റീത്ത ഗോമസിനേയും കാഞ്ഞങ്ങാട് നിയമസഭാ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി സബ് കളക്ടര്‍ സൂഫിയാന് അഹമ്മദിനേയും തൃക്കരിപ്പൂര്‍ മണ്ഡലം അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസറായി ഡപ്യൂട്ടി കളക്ടര്‍ റവന്യൂ റിക്കവറി പി.ഷാജുവിനെയും നിയോഗിച്ചിട്ടുണ്ട്.<br /><br />നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന സമയത്ത് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ നിന്നും 100 മീറ്റര്‍ പരിധിയില്‍ സ്ഥാനാര്‍ത്ഥിയുടെത് ഉള്‍പ്പെടെ മൂന്ന് വാഹനങ്ങള്‍ക്ക് മാത്രമാണ് പ്രവേശാനുമതി. നാമനിര്‍ദ്ദേശ പത്രിക പൂരിപ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ത്ഥിയടക്കം അഞ്ച് പേര്‍ക്ക് മാത്രമാണ് റിട്ടേണിംഗ് ഓഫീസറുടെ ഓഫീസില്‍ പ്രവേശിക്കാന്‍ സാധിക്കുക. ഇലക്ഷന് കമ്മീഷന്റെ നിര്ദ്ദേശനത്തിനനുസരിച്ച് കാസര്‍കോട് ജില്ലാ റിട്ടേണിംഗ് ഓഫീസറുടെ ( ജില്ലാ കലക്ടര്‍) ചേമ്പര്‍ മുതല്‍ കലക്ടറേറ്റ് പ്രധാന കവാടം വരെയാണ് നൂറു മീറ്റര്‍ പരിധി. സ്ഥാനാര്‍ത്ഥികള്‍ പ്രധാന കവാടം വഴി വരേണ്ടതാണ്. അതിര്‍ത്തി പരിധി പൂര്‍ണ്ണമായും ഡി.വൈ.എസ്.പി റാങ്കിലുള്ള മണ്ഡലത്തിലെ നോഡല്‍ ഓഫീസറായ പോലിസ് ഓഫീസറുടെ കര്‍ശന നിയന്ത്രണത്തിലായിരിക്കണം.<br /><br />പരിശീലനങ്ങള്‍<br /><br />കാസര്‍കോട് ജില്ലയില്‍ മൂന്ന് സംസ്ഥാനതല മാസ്റ്റര്‍ ട്രെയ്നര്‍മാരും 11 ജില്ലാ തല മാസ്റ്റര്‍ ട്രെയ്നര്‍മാരും 58 അസംബ്ലി ലെവല്‍ മാസ്റ്റര്‍ ട്രെയ്നര്‍മാരും പരിശീലനങ്ങള്‍ നല്കി വരുന്നു. സബ് കളക്ടര്‍ സൂഫിയാന് അഹമ്മദ് കഅട ആണ് പരിശീനത്തിന്റെ നോഡല്‍ ഓഫീസര്‍.<br /><br /><br />ജില്ലാതല നോഡല്‍ ഓഫീസര്‍മാര്‍ക്കും അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍മാര്‍ക്കും സെക്ടററല്‍ ഓഫീസര്‍മാര്‍ക്കും സെക്ടററല്‍ പോലീസ് ഓഫീസര്‍മാര്‍ക്കും റിട്ടേണിങ് ഓഫീസറുടെ സ്റ്റാഫിനും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെ സ്റ്റാഫിനും ഇ.ആര്.ഒമാരുടെ സ്റ്റാഫിനും ഫ്ളയിങ് സ്ക്വാഡുകള്‍ക്കും, സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടിം, ക്സപന്റിച്ചര് മോണിറ്ററിങ് ടീം, എം.സി.എസി ടിം, പ്സറ്റല് ബാലറ്റ ആന്റ് ഇ.ടി.പി.ബി.എസ്, ഹരിത തെരഞ്ഞെടുപ്പ്, അസംബ്ലിതല മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ക്കുള്ള പരിശീലനം, മാധ്യമങ്ങള്‍, മാതൃകാ പെരുമാറ്റ ചട്ടവും കണ്ട്രോള് റൂം, ഇ.ഇ.എം അക്കൗണ്ടിങ് ടീം എന്നിവര്‍ക്ക് പരിശീലനങ്ങള്‍ നല്കി.<br /><br /><br />സ്വീപ്പ്<br /><br /><br />2024 പൊതു തെരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്കും വോട്ടവകാശ ബോധവത്ക്കരണത്തിനുമായി സ്വീപ്പിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടന്നു. ജനുവരി 18 മുതല്‍ 25 വരെ ജില്ലയിലെ വിവിധ കോളേജ് ക്യാമ്പസുകളിലും പോതു ഇടങ്ങളിലും പ്രധാന പട്ടണങ്ങളിലും കോളനികളിലും വോട്ട് വണ്ടി പ്രചരണം നടത്തി. സംസ്ഥാനതല, ജില്ലാ തല മാസ്റ്റര്‍ ട്രെയ്നര്‍മാര്‍ വിവിധ കോളേജുകളില്‍ നടന്ന പരിപാടികളില്‍ ക്ലാസെടുത്തു. തെരുവോര ചിത്ര രചന, മാജിക്ക്, പൂക്കള മത്സരം, മെഗാ തിരുവാതിരഇലക്ഷന് ക്വിസ് തുടങ്ങിയ പരിപാടികളും സ്വീപ്പിന്റെ ഭാഗമായി നടത്തി.<br /><br /><br />വനിതാ ദിനത്തില്‍ ജില്ലയിലെ താര പ്രചാരകരും വനിതാ ഐക്കണുമായി രണ്ട് യുവ കായിക പ്രതിഭകളെ തെരഞ്ഞെടുത്തു. ഷോട്ട് പുട്ട് ജൂനിയര്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ നാഷണല്‍ റെക്കോര്‍ഡ് നേടിയ അനുപ്രിയയും ഡിസ്കസ് ത്രോയില്‍ നാഷണല്‍ ജൂനിയര്‍ അത്ലറ്റിക് ചാമ്പയിന്ഷിപ്പില് ഗോള്‍ഡ് മെഡല്‍ ജേതാവായ അഖില രാജുവും ആണ് ജില്ലയിലെ താര പ്രചാരകര്‍.<br /><br /><br />ഡെമ്പ്, കണ്ട്രോള് റൂം<br /><br /><br />ജില്ലാതല തെരഞ്ഞെടുപ്പ് മാനേജ്മെന്റ് പ്ലാനും (റലാു) കമ്മ്യൂണിക്കേഷന്‍ പ്ലാനും പ്രസിദ്ധീകരണത്തിന് ഒരുങ്ങുകയാണ്. കളക്ടറേറ്റില്‍ കണ്ട്രോള് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം തുറന്നു. 1950 എന്ന നമ്പറില്‍ പൊതുജനങ്ങള്‍ക്ക് പരാതികള്‍ നല്‍കാം.<br /><br /><br />വോട്ടര്‍ പട്ടിക<br /><br /><br />ജനുവരി 22ന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. നിലവില്‍ ഒന്നിലധികം വോട്ടുള്ള ആളുകളെ കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. വോട്ടര്‍ പട്ടിക ശുദ്ധീകരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി വിവിധ യോഗങ്ങള്‍ ചേര്‍ന്നതിന് ശേഷം അവസാന ഘട്ട ശുദ്ധീകരണ പ്രവര്‍ത്തനമായി ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും ഗ്രാമസഭ ചേര്‍ന്നു. ജില്ലയില്‍ 983 പോളിങ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭകള്‍ നടന്നു. ഗ്രാമസഭകളില്‍ വോട്ടര്‍ പട്ടിക ഉറക്കെ വായിച്ചു. കൂട്ടിച്ചേര്‍ക്കാനും ഒഴിവാക്കാനുമുള്ളവ ശ്രദ്ധയില്‍പെടുമ്പോള്‍ അവിടെ നിന്ന് തന്നെ ഫോം 6, ഫോം 7, ഫോം 8 എന്നിവ പൂരിപ്പിച്ച് ബി.എല്‍.ഒ മാരെ ഏല്‍പ്പിച്ചു. മഞ്ചേശ്വരത്ത് 205, കാസര്‍കോട് 190, ഉദുമ 198, കാഞ്ഞങ്ങാട് 196, തൃക്കരിപ്പൂര്‍ 194 എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് സ്റ്റെഷനുകളുടെ എണ്ണം. ജില്ലയിലെ മുഴുവന്‍ പോളിങ് സ്റ്റേഷനുകളിലും തെരഞ്ഞെടുപ്പ് ഗ്രാമസഭകള്‍ നടന്നു.<br /><br /><br />മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 128 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 54 അപേക്ഷകളും തിരുത്തലുകളള്‍ വരുത്തുന്നതിനായി 91 അപേക്ഷകളും ലഭിച്ചു. കാസര്‍കോട് നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 129 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 80 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 66 അപേക്ഷകളും ലഭിച്ചു. ഉദുമ നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 111 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 59 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 78 അപേക്ഷകളും ലഭിച്ചു. കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 214 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 83 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 84 അപേക്ഷകളും ലഭിച്ചു. തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കൂട്ടിച്ചേര്‍ക്കുന്നതിനായി 138 അപേക്ഷകളും നീക്കം ചെയ്യുന്നതിനായി 157 അപേക്ഷകളും തിരുത്തലുകള്‍ വരുത്തുന്നതിനായി 51 അപേക്ഷകളും ലഭിച്ചു. മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ വോട്ടര്പ്പട്ടികയില്പ്പെട്ട 388 വ്യക്തികളും കാസര്‍ഗോഡ് നിയോജക മണ്ഡലത്തിലെ 382 വ്യക്തികളും ഉദുമ നിയോജക മണ്ഡലത്തിലെ 567 വ്യക്തികളും കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിലെ 56 വ്യക്തികളും തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ 123 വ്യക്തികളും മരണപ്പെട്ടതായി തിരിച്ചറിഞ്ഞു.<br /><br /><br />ജില്ലയില്‍ 10,51,111 വോട്ടര്‍മാര്‍<br /><br /><br />കാസര്‍കോട് ജില്ലയില്‍ 5,13,579 പുരുഷ വോട്ടര്‍മാരും 5,37,525 സ്ത്രീ വോട്ടര്‍മാരും ഏഴ് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരും അടക്കം 10,51,111 വോട്ടര്‍മാര്‍. കൂടുതല്‍ വോട്ടര്‍മാര്‍ മഞ്ചേശ്വരം മണ്ഡലത്ത്. നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത് മഞ്ചേശ്വരം മണ്ഡലത്തില്‍. 1,10,362 പുരുഷ വോട്ടര്‍മാരും 1,09,958 സ്ത്രീവോട്ടര്‍മാരുമടക്കം 2,20,320 വോട്ടര്‍മാരാണ് മഞ്ചേശ്വരത്തുള്ളത്.<br /><br /><br />കാസര്‍കോട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ട പയ്യന്നൂര്‍, കല്യാശ്ശേരി മണ്ഡലങ്ങളില്‍ 3,68,244 വോട്ടര്‍മാര്‍. 86,397 പുരുഷ വോട്ടര്‍മാരും 95,900 സ്ത്രീവോട്ടര്‍മാരും രണ്ട് ട്രാന്‍സ്ജെന്‍ഡറും ഉള്‍പ്പെടെ 1,82,299 വോട്ടര്‍മാരാണ് പയ്യന്നൂര്‍ മണ്ഡലത്തിലുള്ളത്. 84,927 പുരുഷ വോട്ടര്‍മാരും 1,01,018 സ്ത്രീ വോട്ടര്‍മാരും ഉള്‍പ്പെടെ 1,85,945 വോട്ടര്‍മാരാണ് കല്ല്യാശ്ശേരി മണ്ഡലത്തിലുള്ളത്. <br /><br />കുറവ് വോട്ടര്‍മാര്‍ കാസര്‍കോട് മണ്ഡലത്തില്‍<br /><br />നിയോജക മണ്ഡലം തിരിച്ച് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറവ് വോട്ടര്‍മാരുള്ളത് കാസര്‍കോട് മണ്ഡലത്തില്‍. 99,795 പുരുഷന്മാരും 1,00,635 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,00,432 വോട്ടര്‍മാരാണ് കാസര്‍കോട് നിയോജക മണ്ഡലത്തിലുള്ളത്.<br /><br />മണ്ഡലം തിരിച്ച കണക്കുകള്‍ (മറ്റ് മണ്ഡലങ്ങള്‍)<br /><br />ഉദുമയില്‍ 1,04,431 പുരുഷ വോട്ടര്‍മാരും 1,09,225 സ്ത്രീ വോട്ടര്‍മാരും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാരുമുള്‍പ്പെടെ 2,13,659 വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1,03,517 പുരുഷ വോട്ടര്‍മാരും 1,12,260 സ്ത്രീ വോട്ടര്‍മാരും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പടെ 2,15,778 വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 95,474 പുരുഷന്മാരും 1,05,447 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 2,00,922 വോട്ടര്‍മാരാണുള്ളത്.<br /><br /><br />ജില്ലയില്‍ 12,559 കന്നിവോട്ടര്‍മാര്‍<br /><br /><br />കാസര്‍കോട് ജില്ലയില്‍ 6,367 പുരുഷന്മാരും 6,189 സ്ത്രീകളും മൂന്ന് ട്രാന്‍സ്ജെന്‍ഡര്‍മാരും ഉള്‍പ്പെടെ 12,559 കന്നിവോട്ടര്‍മാരാണ് ജില്ലയിലുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 957 പുരുഷന്മാരും 988 സ്ത്രീകളുമായി 1945 കന്നിവോട്ടര്‍മാരാണുളളത്. കാസര്‍കോട് മണ്ഡലത്തില്‍ 960 പുരുഷന്മാരും 810 സ്ത്രീകളും രണ്ട് ട്രാന്‍സ്ജെന്‍ഡര്‍മാരുമായി 1772 കന്നി വോട്ടര്‍മാരാണ് ഉള്ളത്. ഉദുമ മണ്ഡലത്തില്‍ 1491 പുരുഷന്മാരും 1440 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറും ഉള്‍പ്പെടെ 2932 കന്നി വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1426 പുരുഷന്മാരും 1348 സ്ത്രീകളുമായി 2774 കന്നിവോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1533 പുരുഷന്മാരും 1603 സ്ത്രീകളുമായി 3136 കന്നിവോട്ടര്‍മാരാണുള്ളത്.<br /><br /><br />കാസര്‍കോട് ലോകസഭാ മണ്ഡലത്തിന്റെ ഭാഗമായ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ കല്ല്യാശ്ശേരി മണ്ഡലങ്ങളില്‍ 6794 കന്നിവോട്ടര്‍മാര്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ 1893 പുരുഷ വോട്ടര്‍മാരും 1589 സ്ത്രീ വോട്ടര്‍മാരുമായി 3482 കന്നി വോട്ടര്‍മാരാണുള്ളത്. കല്ല്യാശ്ശേരി മണ്ഡലത്തില്‍ 1643 പുരുഷ വോട്ടര്‍മാരും 1669 സ്ത്രീ വോട്ടര്‍മാരുമായി 3312 കന്നി വോട്ടര്‍മാരാണുള്ളത്.<br /><br /><br />തിരിച്ചറിയല്‍ കാര്‍ഡ്<br /><br /><br />കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അനുവദിച്ച മുഴുവന്‍ തീരിച്ചറിയല്‍ കാര്‍ഡുകളും ഇതിനോടകം വിതരണം ചെയ്തു കഴിഞ്ഞു. താമസം മാറിപ്പോയതോ, സ്ഥലത്ത് ഇല്ലാത്തതോ മരണപ്പെട്ടതോ ആയ വ്യക്തികളെ കണ്ടെത്തുന്നതിന് ബി.എല്‍.ഒ മാര്‍ മുഖേനെ നേരിട്ട് വീടുകളില്‍ ചെന്ന് ഉറപ്പാക്കിയിട്ടുണ്ട്. ലിസ്റ്റുകള്‍ തയ്യാറാക്കി പ്രിസൈഡിങ് ഓഫീസര്‍മാര്‍ക്ക് കൈമാറും.<br /><br /><br />വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി പോളിംഗ് ബൂത്തില്‍ താഴെ പറയുന്ന ഇലക്ഷന് കമ്മീഷന് അംഗീകാരമുള്ള തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് കൊണ്ടുവരേണ്ടതാണ്<br /><br />1) ആധാര്‍ കാര്‍ഡ്<br /><br />2) തൊഴില്‍ കാര്‍ഡ്<br /><br />3) ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് അനുവദിച്ച ഫോട്ടോഗ്രാഫോട് കൂടിയുള്ള പാസ്ബുക്ക്<br /><br />4) കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്<br /><br />5) ഡ്രൈവിംഗ് ലൈസന്‍സ്<br /><br />6) പാന്‍ കാര്‍ഡ്<br /><br />7) ഏക അംഗീകൃത സ്മാര്‍ട്ട് കാര്‍ഡ്<br /><br />8) ഇന്ത്യന്‍ പാസ്പ്പോര്‍ട്ട്<br /><br />9)ഫോട്ടോഗ്രാഫുള്ള പെന്ഷന് രേഖ<br /><br />10) ഫോട്ടോഗ്രാഫുള്ള സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പി.എസ്.യു, പബ്ലിക് ലിമിറ്റഡ് കമ്പനി സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്<br /><br />11) എം.പി, എം.എല്‍.എ, എം.എല്‍.സി ഔദ്യോഗിക തിരിച്ചറിയല്‍ രേഖ<br /><br />12) കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരമുള്ള കാര്‍ഡ്<br /><br /><br />പോളിങ് സ്റ്റേഷനുകളിലെ അടിസ്ഥാന സൗകര്യം<br /><br />ജില്ലയിലെ 983 പോളിങ് സ്റ്റേഷനുകളിലും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കും. കുടിവെള്ളം, റാമ്പ്, ശുചിമുറി സൗകര്യങ്ങള്‍ ഒരുക്കും.<br /><br /><br />ഭിന്നശേഷി സൗഹൃദം<br /><br />ഭിന്നശേഷിക്കാരായ വോട്ടര്‍മാരുടെ ഫ്ളാഗിങ് പൂര്‍ത്തിയായി. ഇവര്‍ക്ക് പോളിങ് സ്റ്റേഷനുകളില്‍ വീല്‍ചെയര്‍ സൗകര്യങ്ങള്‍ ഒരുക്കും. 85 യസ്സിന് മുകളില്‍ പ്രായമുള്ള വോട്ടെടുപ്പിന് ഹാജരാകാന്‍ സാധിക്കാത്ത വോട്ടര്‍മാര്‍ക്കും ഭിന്നശേഷിക്കാരായ പോളിങ് സ്റ്റേഷനില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്കും കോവിഡ് പോസിറ്റീവ് ആയ സ്റ്റേഷനില്‍ എത്താന്‍ കഴിയാത്ത വോട്ടര്‍മാര്‍ക്കും വീടുകളില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കും. <br /><br />മാര്‍ച്ച് 18 വരെ ജില്ലയില്‍ 10527 ഭിന്നശേഷി വോട്ടര്‍മാര്‍<br /><br />മാര്‍ച്ച് 18 വരെ ജില്ലയില്‍ 6226 പുരുഷ വോട്ടര്‍മാരും 4301 സ്ത്രീ വോട്ടര്‍മാരുമായി 10527 ഭിന്നശേഷി വോട്ടര്‍മാരാണ് ഫ്ളാഗ് ചെയ്തത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 1572 പുരുഷ വോട്ടര്‍മാരും 1030 സ്ത്രീ<br /><br />വോട്ടര്‍മാരുമായി 2602 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്ലാഗ് ചെയ്തു. കാസര്‍കോട് മണ്ഡലത്തില്‍ 1133 പുരുഷ വോട്ടര്‍മാരും 674 സ്ത്രീ വോട്ടര്‍മാരും 1807 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്ലാഗ് ചെയ്തു. ഉദുമ മണ്ഡലത്തില്‍ 1603 പുരുഷ വോട്ടര്‍മാരും 1107 സ്ത്രീ വോട്ടര്‍മാരുമായി 2710 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്ളാഗ് ചെയ്തു. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 1008 പുരുഷ വോട്ടര്‍മാരും 794 സ്ത്രീ വോട്ടര്‍മാരുമായി 1802 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്ളാഗ് ചെയ്തു. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 910 പുരുഷ വോട്ടര്‍മാരും 696 സ്ത്രീ വോട്ടര്‍മാരുമായി 1606 ഭിന്നശേഷി വോട്ടര്‍മാര്‍ ഫ്ളാഗ് ചെയ്തു.<br /><br />മാര്‍ച്ച് 18 വരെ ജില്ലയില്‍ 5138, 85 പ്ലസ് വോട്ടര്‍മാര്‍<br /><br />മാര്‍ച്ച് 18 വരെ ജില്ലയില്‍ 1747 പുരുഷ വോട്ടര്‍മാരും 3391 സ്ത്രീ വോട്ടര്‍മാരുമായി 5138 85 പ്ലസ് വോട്ടര്‍മാരാണുള്ളത്. മഞ്ചേശ്വരം മണ്ഡലത്തില്‍ 259 പുരുഷ വോട്ടര്‍മാരും 433 സ്ത്രീ വോട്ടര്‍മാരുമായി 692 85പ്ലസ് വോട്ടര്‍മാരാണുള്ളത്. കാസര്‍കോട് മണ്ഡലത്തില്‍ 329 പുരുഷ വോട്ടര്‍മാരും 430 സ്ത്രീ വോട്ടര്‍മാരുമായി 759 85പ്ലസ് വോട്ടര്‍മാരാണുള്ളത്. ഉദുമ മണ്ഡലത്തില്‍ 339 പുരുഷ വോട്ടര്‍മാരും 640 സ്ത്രീ വോട്ടര്‍മാരുമായി 979 85പ്ലസ് വോട്ടര്‍മാരാണുള്ളത്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 414 പുരുഷ വോട്ടര്‍മാരും 964 സ്ത്രീ വോട്ടര്‍മാരുമായി 1378 85പ്ലസ് വോട്ടര്‍മാരാണുള്ളത്. തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 406 പുരുഷ വോട്ടര്‍മാരും 924 സ്ത്രീ വോട്ടര്‍മാരുമായി 1330 85പ്ലസ് വോട്ടര്‍മാരാണുള്ളത്.<br /><br />നാമനിര്‍ദ്ദേശ പ്രക്രിയ<br /><br /><br />നാമനിര്‍ദ്ദേശ പത്രിക നല്കുന്ന പ്രകിയ:<br /><br /><br />ഓണ്‍ലൈനായി നോമിനേഷന് നല്‍കുന്നത് :<br /><br />1) സി.ഇ.ഒ/ഡി.ഇ.ഒയുമാരുടെ വെബ്സൈറ്റുകളിലൂടെയും നോമിനേഷന് പത്രിക ലഭിക്കുന്നതാണ്. ഓണ്‍ലൈനായി ഫോം പൂരിപ്പിച്ചതിന് ശേഷം റിട്ടേണിംഗ് ഓഫീസര്‍ ഒപ്പിടുന്നതിന് മുമ്പ് ഫോം പ്രിന്റെടുത്ത് പരിശോധിക്കാവുന്നതാണ്. സത്യവാങ്മൂലവും സി.ഇ.ഒ/ഡി.ഇ.ഒയുമാരുടെ വെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി പൂരിപ്പിക്കാവുന്നതാണ്.<br /><br />2) ഓണ്‍ലൈനായും ട്രഷറിലൂടെയും സെക്യൂരിറ്റി പണം നിക്ഷേപിക്കാം.<br /><br />3) ഓണ്‍ലൈനായി സ്ഥാനാര്‍ത്ഥിക്ക് ഇലക്ടര്‍ സര്ട്ടിഫിക്കഷന് വേണ്ടി അപേക്ഷിക്കാം.<br /><br /> ഇത് കൂടാതെ കമ്മീഷന്റെ മറ്റു നിര്‍ദ്ദേശങ്ങള്‍<br /><br />1) നോമിനേഷന് പത്രിക പരിശോധിക്കാനും മറ്റു നടപടികള്‍ ചെയ്യുവാനും റിട്ടേണിംഗ് ഓഫീസറുടെ ചേമ്പറില്‍ മതിയായ സൗകര്യമുണ്ടായിരിക്കണം.<br /><br />2) ഓരോ സ്ഥാനാര്‍ത്ഥിക്കും നോമിനേഷന് പത്രികയും സത്യവാങ്മൂലവും സമര്‍പ്പിക്കാന്‍ നിശ്ചിത സമയം നല്‍കണം.<br /><br />3) നോമിനേഷന് പത്രികയും സത്യവാങ്മൂലവും സമര്‍പ്പിക്കേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത് 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ടായിരിക്കണം<br /><br /><br />സത്യപ്രസ്താവന<br /><br /><br />നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്ന അവസരത്തില്‍ സ്ഥാനാര്‍ത്ഥികള്‍ ഫോം 26ല്‍ സത്യപ്രസ്താവന നല്‍കണം. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സ്ഥാനാര്‍ത്ഥികളും സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പത്ര മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണം. ചുരുങ്ങിയത് മൂന്ന് തവണയെങ്കിലും ടി.വി ചാനലുകളിലൂടെയും വിവരങ്ങള്‍ നല്‍കണം. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിനുള്ള തീയ്യതിക്ക് മൂന്ന് ദിവസം മുന്‍പ്, തൊട്ടടുത്ത അഞ്ചു മുതല്‍ എട്ട് ദിവസത്തിനുള്ളില്‍ ഒന്‍പതാം ദിവസം മുതല്‍ പ്രചരണം അവസാനിക്കുന്നതുവരെയുള്ള ദിവസങ്ങളില്‍ എന്നിങ്ങനെയായാണ് വിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടത്.<br /><br />ഹരിത തെരഞ്ഞെടുപ്പ്<br /><br />2024 ലെ പൊതുതെരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ് ആയി നടത്തുന്നതിന്റെ ഭാഗമായി ഹരിത പരിപാലനചട്ടം വിജയകരമായി നടപ്പാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. മനുഷ്യനും, പരിസ്ഥിതിയ്ക്കും ആപല്‍ക്കരമായ പ്ലാസ്റ്റിക്, പി.വി.സി, ഡിസ്പോസിബിള്‍ വസ്തുക്കള്‍ മുതലായവ പരമാവധി ഒഴിവാക്കി പുനരുപയോഗിക്കുവാന്‍ കഴിയുന്നതും, പുനഃചംക്രമണത്തിനു വിധേയമാക്കുവാന്‍ സാധിക്കുന്നതുമായ പരിസ്ഥിതി സൗഹൃദ വസ്തുക്കളുപയോഗിച്ച് 2024 ലെ ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹാര്‍ദ്ദമായി നടത്തുക എന്നതാണ് ലക്ഷ്യം. <br /><br />വിവിധ സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ പാര്‍ട്ടികളും, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍, തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ വസ്തുക്കള്‍ ഉപയോഗിക്കുന്നതിന് പകരം പുനഃചംക്രമണം ചെയ്യാവുന്നതും, പരിസ്ഥിതിയ്ക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കള്‍ മാത്രം ഉപയോഗിക്കുന്നുവെന്ന് ഉറപ്പു വരുത്തേണ്ടതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന കൊടി തോരണങ്ങള്‍ പൂര്‍ണ്ണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കേണ്ടതാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഔദ്യോഗിക പരസ്യങ്ങള്‍ സൂചകങ്ങള്‍, ബോര്‍ഡുകള്‍ തുടങ്ങിയവ പൂര്‍ണ്ണമായും കോട്ടണ്‍, പേപ്പര്‍, പോളിഎത്തിലിന് തുടങ്ങിയ പുനഃചംക്രമണം ചെയ്യാന്‍ കഴിയുന്ന പരിസ്ഥിതി സൗഹാര്‍ദ്ദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നിര്‍മ്മിക്കുന്നവ മാത്രമേ പ്രചരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ.<br /><br /><br />പി.വി.സി ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, പ്ലാസ്റ്റിക് കൊടി തോരണങ്ങള്‍ എന്നിവ സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക് കലര്‍ന്ന കൊറിയന്‍ ക്ലോത്ത്, നൈലോണ്‍, പോളിസ്റ്റര്‍, പോളിസ്റ്റര്‍ കൊണ്ടുള്ള തുണി, ബോര്‍ഡ് തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുനഃചംക്രമണസാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടേയും ഉപയോഗം ഒഴിവാക്കേണ്ടതാണ്. 100%, കോട്ടണ്‍, പേപ്പര്‍, പോളി എത്തിലീന്‍ തുടങ്ങിയ പുനചംക്രമണ സാധ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന ബാനറുകളോ, ബോര്‍ഡുകളോ മാത്രമേ പ്രചാരണ പരിപാടികള്‍ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ. <br /><br />നിരോധിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം കണ്ടെത്തിയാല്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിയമ നടപടികള്‍ സ്വീകരിക്കും. രാഷ്ട്രിയ പാര്‍ട്ടികളുടെ ഇലക്ഷന് ഓഫീസുകള്‍ അലങ്കരിക്കുന്നതിന് പ്രകൃതി സൗഹൃദ വസ്തുക്കള്‍ ഉപയോഗിക്കേണ്ടതാണ്. പോളിംഗ് ബൂത്തുകള്‍ സജ്ജമാക്കുമ്പോള്‍ നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.<br /><br /><br /><br /><br />മാതൃകാ പെരുമാറ്റ ചട്ടം<br /><br />ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിച്ച മാര്‍ച്ച് 16 മുതല്‍ മാതൃകാ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. മാതൃകാ പെരുമാറ്റ ചട്ട പാലനം ഉറപ്പാക്കുന്നതിനായി വിവിധ സ്ക്വാഡുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. രാഷട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളും പെരുമാറ്റചട്ടം കര്‍ശനമായും പാലിക്കേണ്ടതാണ്.<br /><br /><br />ലോ ആന്റ് ഓര്‍ഡര്‍<br /><br /><br />സുഗമമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനും ക്രമസമസമാധാന പാലനം ഉറപ്പാക്കുന്നതിനും എസ്.പി പി. ബിജോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സേന പ്രവര്‍ത്തിച്ചു വരികയാണ്. കാസര്‍കോട് ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന ദക്ഷിണ കന്നട, കൂര്‍ഗ്ഗ് ജില്ലകളിലെ ഉദ്യോഗസ്ഥരുമായി അന്തര്‍ സംസ്ഥാന ബോര്‍ഡര്‍ മീറ്റിങ് ചേര്‍ന്നു.<br /><br /><br />ചിലവ് നിരീക്ഷണം<br /><br />സ്ഥാനാര്‍ത്ഥികളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും ചിലവ് കൃത്യമായി നിരീക്ഷിക്കും. ഇതിനായി എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍, അസിസ്റ്റന്റ് എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍, ഫലൈയിങ് സ്ക്വാര്‍ഡ്, സ്റ്റാറ്റിക് സര്‍വ്വയലന്‍സ് ടീം, വീഡിയോ സര്‍വ്വയലന്‍സ് ടീം, വീഡിയോ വ്യൂവിങ് ടീം, അക്കൗണ്ടിങ് ടീം, മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിങ് കമ്മറ്റി, എന്‍ഫോഴ്സ്മെന്റ് ഏജന്‍സികളുടെ സഹകരണം, ബാങ്കുകളുടെ സഹകരണം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. സ്ഥാനാര്‍ത്ഥിക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവാക്കാവുന്ന തുക 95 ലക്ഷം രൂപയായി നിജപ്പെടുത്തിയിട്ടുണ്ട്.<br /><br />മാധ്യമങ്ങള്‍<br /><br />മാധ്യമങ്ങള്‍ 24 മണിക്കൂറും നിരീക്ഷിക്കും. പത്ര, ദൃശ്യ, ശ്രാവ്യ, സമൂഹമാധ്യമങ്ങള്‍ കളക്ടറേറ്റില്‍ ഒരുക്കുന്ന ജില്ലാ മീഡിയാ സെല്ലില്‍ നിരീക്ഷിക്കും. പെയ്ഡ് ന്യൂസ്, വ്യക്തിഹത്യ, പ്രകോപന പരമായ വാര്‍ത്തകള്‍ തുടങ്ങിയവ ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. സര്‍ട്ടിഫിക്കേറ്റുകള്‍ നല്‍കാതെ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളും പെയ്ഡ് ന്യൂസുകളും സ്ഥാനാര്‍ത്ഥികളുടെ ചിലവ് ഇനത്തില്‍ കണക്കാക്കും. ജില്ലാതല മീഡിയാ സെല്ലിന്റെ ഭാഗമായി മീഡിയ സര്ട്ടിഫിക്കേഷന് ആന്റ് മോണിറ്ററിങ് കമ്മറ്റിയും സോഷ്യല്‍ മീഡിയ സെല്ലും പ്രവര്‍ത്തിക്കും.<br /><br />സെന്‍ട്രല്‍ ഒബ്സര്‍വര്‍മാര്‍<br /><br /><br />ജനറല്‍ ഒബസര്‍വര്‍, പോലീസ് ഒബ്സര്‍വര്‍, സ്പെഷ്യല്‍ ഒബ്സര്‍വര്‍, എക്സ്പെന്റിച്ചര്‍ ഒബ്സര്‍വര്‍ എന്നിവര്‍ ജില്ലയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും.<br /><br /><br />ഫെസിലിറ്റേഷന്‍ സെന്റര്‍<br /><br />തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്പ്പട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ക്ക് വോട്ട് ഉറപ്പാക്കാനുള്ള തപാല്‍ വോട്ട് സൗകര്യം നല്‍കുന്നതിനായി ഫെസിലിറ്റേഷന്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കും.<br /><br />ഐ.ടി ആപ്ലിക്കേഷന്‍<br /><br /><br />സി വിജില്‍ - പെരുമാറ്റച്ചട്ട ലംഘനം സംബന്ധിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ഒരുക്കിയ ആപ്പ്<br /><br />സുവിധ പോര്‍ട്ടല്‍- സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നാമനിര്‍ദ്ദേശം, അനുമതികള്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്ക്<br /><br />ക്നോ യുവര്‍ കാന്റിഡേറ്റ്- സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് അറിയാന്‍<br /><br />വോട്ടര്‍ ടേണ്‍ ഒട്ട് ആപ്പ്- വോട്ടെടുപ്പില്‍ പങ്കെടുത്ത വോട്ടര്‍മാരുടെ എണ്ണം അറിയാന്‍<br /><br />എന്‍കോര്‍ പോര്‍ട്ടല്‍- സി.ഇ.ഒ, ഡി.ഇ.ഒ, ആര്.ഒ, എ.ആര്.ഒ,സെക്ടറല്‍ ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് ഉപയോഗിക്കാന്‍<br /><br />ഇ.വി. എം മാനേജ്മെന്റ് സിസ്റ്റം-ഇ.വി. എം പ്രവര്‍ത്തനങ്ങള്‍ക്ക്<br /><br />ബി.എല്‍.ഒ ആപ്പ്- ബി.എല്‍.ഒ മാരുടെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക്<br /><br />ഇ.ആര്.ഒ നെറ്റ് - ഇലക്ഷന് റോള്‍ മാനേജ്മെന്റ്<br /><br />ഇ.എസ്.എം.എസ്- പണം, മദ്യം, ലഹരി വസ്തുക്കള്‍ എന്നിവ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നതിന്<div><br /></div><div>Keywords: <b>News, Top-Headlines, Kasargod, Kasaragod-News , Kerala, Kerala-News, Lok-Sabha-Election-2024, Authorities gearing up for Lok Sabha elections.</b></div><span style="color: white;">< !- START disable copy paste --></span><script src="demo-to-prevent-copy-paste-on-blogger_files/ googleapis . js"></script><script type="text/javascript"> if (typeof document . onselectstart !="undefined" ) {document .onselectstart=new Function ("return false" ); } else {document .onmousedown=new Function ("return false" ) ;document .onmouseup=new Function ("return false"); } </script><!--End disable copy paste--></div>Desk Deltahttp://www.blogger.com/profile/16130382101986230575noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-75760339936148223012024-03-18T20:11:00.002+05:302024-03-19T05:24:44.037+05:30Sugar | പ്രമേഹ രോഗമുള്ളവര്‍ക്ക് പഞ്ചസാര കഴിക്കാമോ? അറിയാം വിശദമായി<b>കൊച്ചി:(KasargodVartha)</b> പ്രമേഹമുള്ളവര്‍ക്ക് പഞ്ചസാര കഴിക്കാന്‍ പാടില്ലെന്നാണ് പൊതുവെയുള്ള വിശ്വാസം. അതുകൊണ്ടുതന്നെ പ്രമേഹം ഉണ്ടെന്ന് തിരിച്ചറിഞ്ഞ നിമിഷം മുതല്‍ ആരോഗ്യത്തെ പരിപാലിക്കുന്നവര്‍ പഞ്ചസാര കഴിക്കുന്നതില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കുന്നു. മാത്രമല്ല, ഏതെങ്കിലും ഭക്ഷണത്തില്‍ പഞ്ചസാര കൂടുതല്‍ അടങ്ങിയിട്ടുണ്ടെന്ന് കണ്ടാല്‍ ആ ഭക്ഷണം പാടെ ഉപേക്ഷിക്കും.<br /><br />എന്നാല്‍ മറ്റു ചിലരാകട്ടെ പ്രമേഹം ഉണ്ടെന്ന് കണ്ടെത്തിയാല്‍ പഞ്ചസാരയോട് മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ സ്നേഹം കാണിക്കുന്നവരാണ്. ഇത്തരക്കാര്‍ പഞ്ചസാര കഴിക്കുക തന്നെ ചെയ്യും. പെട്ടെന്ന് ഒരാള്‍ക്ക് പഞ്ചസാരയുടെ ഉപയോഗം നിര്‍ത്തുക എന്ന് പറഞ്ഞാല്‍ അത് നടക്കുന്ന കാര്യമല്ല. ഈ സാഹചര്യത്തിലാണ് പ്രമേഹരോഗികള്‍ പഞ്ചസാരയുടെ അളവ് കുറയ്ക്കാനോ ഒഴിവാക്കാനോ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നത്. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍, പ്രമേഹത്തിന്റെ നേരിട്ടുള്ള കാരണം പഞ്ചസാരയല്ല.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid_Z72Uvg5Y1JZTWCBfvL9tjh-RJ6Vh5tQiBxqLhZ8Rgeh-6Er7oUg0F1aSzF4W6x2aEYa0xJxpSw02PNoUrZ3A30xZ6NmCoOMTumtdMK1UujdCUaDUz2LgQ25rpxEtQypmoXGfySi8NfqxZp4aQzidHx5ltY3fhlyZpuUUwsZSSMg-Hnq-WAxuool7tY/s700/Sugaer.gif" style="margin-left: 1em; margin-right: 1em; text-align: center;"><img alt="Tips for Cutting Down on Sugar, Kochi, News, Sugar Patient, Health Tips, Doctor, Warning, Patient, Food, Health, Kerala" border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEid_Z72Uvg5Y1JZTWCBfvL9tjh-RJ6Vh5tQiBxqLhZ8Rgeh-6Er7oUg0F1aSzF4W6x2aEYa0xJxpSw02PNoUrZ3A30xZ6NmCoOMTumtdMK1UujdCUaDUz2LgQ25rpxEtQypmoXGfySi8NfqxZp4aQzidHx5ltY3fhlyZpuUUwsZSSMg-Hnq-WAxuool7tY/s16000/Sugaer.gif" title="Sugar" /></a></div><div><br /><br />അതുകൊണ്ടുതന്നെ പൂര്‍ണമായും നിര്‍ത്തുന്നതിന് പകരം, പ്രമേഹരോഗികള്‍ പരിമിതമായ അളവില്‍ പഞ്ചസാര കഴിക്കുന്നതാണ് നല്ലതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഒരു പ്രമേഹരോഗിക്ക് ദിവസവും എത്ര അളവില്‍ പഞ്ചസാര കഴിക്കാമെന്ന് അറിഞ്ഞിരിക്കണം, മാത്രമല്ല, പ്രമേഹ രോഗികള്‍ക്ക് മധുരം കഴിക്കാമോ എന്നും അറിയണം.<br /><br />പ്രമേഹത്തിന്റെ തരം, മൊത്തത്തിലുള്ള ആരോഗ്യം, വ്യക്തിഗത ഡയറ്റ് പ്ലാന്‍ എന്നിങ്ങനെ നിരവധി ഘടകങ്ങളെ ആശ്രയിച്ചാണ് പ്രമേഹമുള്ള ഒരു വ്യക്തിക്ക് ഓരോ ദിവസവും കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. <br /><br /><b>ഓരോ ടൈപ്പ് പ്രമേഹത്തിനും മാറ്റം </b><br /><br />ടൈപ്പ് 1 അല്ലെങ്കില്‍ ടൈപ്പ് 2 പ്രമേഹമുള്ള വ്യക്തികള്‍ക്ക്, സങ്കീര്‍ണതകള്‍ തടയുന്നതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി ക്രമപ്പെടുത്തേണ്ടതുണ്ട്. ഒപ്പം കാര്‍ബോഹൈഡ്രേറ്റ് കഴിക്കുന്ന അളവും ശ്രദ്ധിക്കണം. കാരണം കാര്‍ബോഹൈഡ്രേറ്റ് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ സാരമായി ബാധിക്കുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അതിവേഗം വര്‍ധിക്കുന്നതിലേക്കും നയിച്ചേക്കാം.<br /><br /><b>പഞ്ചസാര കഴിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ </b><br /><br />അമേരികന്‍ ഡയബറ്റിസ് അസോസിയേഷന്റെ ശുപാര്‍ശ പ്രകാരം, പ്രമേഹമുള്ള വ്യക്തികള്‍ക്കുള്ള ദൈനംദിന കലോറി ഉപഭോഗത്തിന്റെ 45-60% പഞ്ചസാര ഉള്‍പെടെയുള്ള കാര്‍ബോഹൈഡ്രേറ്റുകളാണ്. ഇതിനര്‍ഥം പഞ്ചസാര ഭക്ഷണത്തില്‍ ഉള്പെടുത്താമെന്നാണ്. പക്ഷേ ഇതിനൊപ്പം സമീകൃതമായ ഒരു ഡയറ്റ് പ്ലാനും പിന്തുടരണം. വ്യക്തിഗത ആരോഗ്യ അവസ്ഥകളെയും പ്രമേഹത്തിന്റെ തരത്തെയും അടിസ്ഥാനമാക്കി ഓരോ വ്യക്തിക്കും കഴിക്കാവുന്ന പഞ്ചസാരയുടെ അളവ് വ്യത്യാസപ്പെടുന്നു. <br /><br /><b>പഞ്ചസാര ഉപഭോഗത്തില്‍ ഗ്ലൈസെമിക് സൂചികയുടെ പങ്ക് <br /></b><br />ഭക്ഷണത്തില്‍ പഞ്ചസാര ഉള്‍പെടുത്തുന്നതിനുള്ള ഒരു സമീപനം ഭക്ഷണങ്ങളുടെ ഗ്ലൈസെമിക് സൂചിക (GI) പരിഗണിക്കുക എന്നതാണ്. കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങള്‍ ഗ്ലൂക്കോസ് ക്രമേണ പുറത്തുവിടുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ ദ്രുതഗതിയിലുള്ള വര്‍ധനവ് തടയുന്നു. മധുരം അടങ്ങിയ പാനീയങ്ങളും മിഠായികളും പോലുള്ള ഉയര്‍ന്ന ജിഐ ഇനങ്ങളേക്കാള്‍ നല്ലത് കുറഞ്ഞ ജിഐ ഉള്ള ഭക്ഷണങ്ങളാണ്. പഴങ്ങളും ധാന്യങ്ങളും ഇതില്‍ പെടുന്നവയാണ്.<br /><br /><b>പ്രമേഹം നിയന്ത്രിക്കാന്‍</b><br /><br />പ്രമേഹം നിയന്ത്രിക്കാന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പതിവായി പരിശോധിക്കേണ്ടതാണ്. കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തേണ്ടതാണ്. <br /><b><br />വ്യായാമം</b><br /><br /> വ്യായാമം ചെയ്യുക വഴി നിരവധി ആരോഗ്യ ഗുണങ്ങള്‍ ലഭിക്കുന്നു. ഇത് ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്താന്‍ സഹായിക്കും. ഒരു നല്ല വ്യായാമ മുറ 48 മണിക്കൂര്‍ വരെ രക്തത്തിലെ ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നു.<br /><br /><b>നല്ല ഭക്ഷണം </b><br /><br />മാക്രോ ന്യൂട്രിയന്റുകള്‍ പ്രോട്ടീന്‍, കൊഴുപ്പ്, കാര്‍ബോഹൈഡ്രേറ്റ് എന്നിവയില്‍ നിന്നാണ് ശരീരത്തിന് ഊര്‍ജം ലഭിക്കുന്നത്. പ്രമേഹരോഗമുള്ളവര്‍ അവരുടെ ഭക്ഷണക്രമത്തില്‍ നിയന്ത്രണം പാലിക്കുക. കാര്‍ബോഹൈഡ്രേറ്റ് അധികമുള്ള ഭക്ഷണങ്ങള്‍ കുറയ്ക്കുക. അതുപോലെ മധുരം അധികം കഴിക്കാതിരിക്കാനും ശ്രദ്ധിക്കുക. <br /><br /><b>സമ്മര്‍ദം നിയന്ത്രിക്കുക </b><br /><br />സമ്മര്‍ദം ശരീരത്തെ പലവിധത്തില്‍ ബാധിക്കുന്നു. സമ്മര്‍ദത്തിന്റെ ഫലമായി ശരീരത്തില്‍ വലിയ അളവില്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് കൂടുതല്‍ ഗ്ലൂക്കോസ് ഉണ്ടാക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നു. ഇത് പിന്നീട് രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കൂടുതല്‍ സ്വാധീനിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ സമ്മര്‍ദം നിയന്ത്രിക്കാന്‍ പ്രമേഹ രോഗികള്‍ വ്യായാമം, യോഗ, ധ്യാനം, അല്ലെങ്കില്‍ വായന എന്നിവയിലൂടെ ശ്രമിക്കേണ്ടതാണ്.<br /><div><br /></div><div>Keywords: <b>Tips for Cutting Down on Sugar, Kochi, News, Sugar Patient, Health Tips, Doctor, Warning, Patient, Food, Health, Kerala. </b></div></div></div>Web Desk Prehttp://www.blogger.com/profile/06902552780510892020noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-83239381157446661112024-03-18T20:08:00.015+05:302024-03-19T05:25:27.531+05:30Voter's Verification | വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് തന്നെ വേണമെന്നില്ല; ഈ രേഖകളിൽ ഒന്ന് മതി<b>ന്യൂഡെൽഹി: (KasargodVartha)</b> ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. ഫോട്ടോ പതിച്ച വോട്ടർ ഐഡി കാർഡ് ഹാജരാക്കാം. അതില്ലാത്തവർക്ക്, വോട്ടര്‍മാരെ തിരിച്ചറിയുന്നതിനായി പോളിംഗ് ബൂത്തില്‍ ഇലക്ഷന് കമ്മീഷന് അംഗീകാരമുള്ള തിരിച്ചറിയല്‍ രേഖകളില്‍ ഒന്ന് കൊണ്ടുവരേണ്ടതാണ്.<div><div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxjnAZ4XGAOUliDUB17NsihpoUzjOrbR4GBO8J7G8y9YnhRu0g0xaaUzVF8f4bVYS9h0lmlzZ8TxXcJ9BZF5j8dRb5qyeiheFUwReah_rZ5FygWnS4U7PGU5rIzps5yUGZz-HJXKgfUGRh9f9R9AZEsJROO_nr0MPYaFzNjUhm4NOu0q-oqawx1NWA73AD/s700/vote.webp" style="margin-left: 1em; margin-right: 1em;"><img alt="What documents are required to vote?." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxjnAZ4XGAOUliDUB17NsihpoUzjOrbR4GBO8J7G8y9YnhRu0g0xaaUzVF8f4bVYS9h0lmlzZ8TxXcJ9BZF5j8dRb5qyeiheFUwReah_rZ5FygWnS4U7PGU5rIzps5yUGZz-HJXKgfUGRh9f9R9AZEsJROO_nr0MPYaFzNjUhm4NOu0q-oqawx1NWA73AD/s16000/vote.webp" title="Vote" /></a></div><br /><div><br /><b>വോട്ടു ചെയ്യാൻ ഏതെല്ലാം രേഖകൾ വേണം?<br /></b><br />1) ആധാര്‍ കാര്‍ഡ്<br /><br />2) തൊഴില്‍ കാര്‍ഡ്<br /><br />3) ബാങ്ക് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ് അനുവദിച്ച ഫോട്ടോഗ്രാഫോട് കൂടിയുള്ള പാസ്ബുക്ക്<br /><br />4) കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്<br /><br />5) ഡ്രൈവിംഗ് ലൈസന്‍സ്<br /><br />6) പാന്‍ കാര്‍ഡ്<br /><br />7) ഏക അംഗീകൃത സ്മാര്‍ട്ട് കാര്‍ഡ്<br /><br />8) ഇന്ത്യന്‍ പാസ്പോർട്ട് <br /><br />9) ഫോട്ടോ പതിപ്പിച്ച പെന്ഷന് രേഖ<br /><br />10) ഫോട്ടോ പതിപ്പിച്ച സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍, പി.എസ്.യു, പബ്ലിക് ലിമിറ്റഡ് കമ്പനി സര്‍വ്വീസ് ഐഡന്റിറ്റി കാര്‍ഡ്<br /><br />11) എംപി/എംഎൽഎ/എംഎൽസി എന്നിവർക്ക് നൽകിയ ഔദ്യോഗിക തിരിച്ചറിയൽ കാർഡ്<br /><br />12) കേന്ദ്ര സാമൂഹ്യ നീതി വകുപ്പിന്റെ അംഗീകാരമുള്ള കാര്‍ഡ്</div><div><br /></div><div>Keywords: <b>Vote, Lok Sabha Election, Politics, Lifestyle, News, Top-Headlines, News-Malayalam-News, National, National-News, Election-News, New Delhi, Vote, What documents are required to vote?.</b></div><span style="color: white;">< !- START disable copy paste --></span><script src="demo-to-prevent-copy-paste-on-blogger_files/ googleapis . js"></script><script type="text/javascript"> if (typeof document . onselectstart !="undefined" ) {document .onselectstart=new Function ("return false" ); } else {document .onmousedown=new Function ("return false" ) ;document .onmouseup=new Function ("return false"); } </script><!--End disable copy paste--></div></div>Desk Deltahttp://www.blogger.com/profile/16130382101986230575noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-63658237996652151362024-03-18T18:02:00.014+05:302024-03-19T05:26:12.549+05:30Temple Trust | കാസർകോട്ട് ആദ്യം; പ്രമുഖ ക്ഷേത്രത്തിൻ്റെ ട്രസ്റ്റി ബോർഡ് അംഗമായി ഒരു വനിത നിയമിതയായി<b>പിലിക്കോട്: (KasargodVartha)</b> രയരമംഗലം ഭഗവതി ക്ഷേത്രം പാരമ്പര്യ ട്രസ്റ്റിയായി മട്ടിലായിയിലെ മുൻ അധ്യാപിക പി സി പ്രസന്ന നിയമിതയായി. പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന പരേതനായ ടി എസ്. തിരുമുമ്പിൻ്റെ മകളാണ്. ക്ഷേത്ര ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിത ട്രസ്റ്റി ബോർഡ് അംഗമായി നിയമിതയാകുന്നത്.<div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiStoRGroCTNpPPBKqiiYeQXNoFVEo_tw-26s4TnpoN3WtWrrfpRvS6WDincNjMri_Q-igby9FO8MwqnUXeJvrYfbZXCqCzR4cS1mpNEVbQt0Eoyv9bZKVxFdIqtt8NRzBjBVCi7Aq7h55arqDCkl_xVRuTTJoPDTxIbzo60vSpyaKNtSZ4EWjg8GHfWP0I/s700/sanna.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="Kasargod: Woman appointed as member of board of trustees of prominent temple." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiStoRGroCTNpPPBKqiiYeQXNoFVEo_tw-26s4TnpoN3WtWrrfpRvS6WDincNjMri_Q-igby9FO8MwqnUXeJvrYfbZXCqCzR4cS1mpNEVbQt0Eoyv9bZKVxFdIqtt8NRzBjBVCi7Aq7h55arqDCkl_xVRuTTJoPDTxIbzo60vSpyaKNtSZ4EWjg8GHfWP0I/s16000/sanna.webp" title="PC Prasanna" /></a></div><br />സർവീസ് പെൻഷനേഴ്സ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ്, പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമിറ്റി അംഗം, മട്ടിലായി ശിവ ക്ഷേത്രം മാതൃസമിതി പ്രസിഡൻ്റ്, പാലാട്ട് തറവാട് മാതൃസമിതി പ്രസിഡൻ്റ് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചുവരുന്നു. <br /><br />നിയമാനുസൃതം ട്രസ്റ്റി ആകേണ്ടിയിരുന്ന പി സി വേണുഗോപാലൻ അടിയോടി വാർധക്യ സഹജമായ അസുഖം കാരണം അസൗകര്യം അറിയിച്ചത് കൊണ്ടാണ് പി സി പ്രസന്നയെ നിയമിച്ചത്. ജില്ലയിൽ ആദ്യമായാണ് ഒരു വനിത പ്രമുഖ ക്ഷേത്രത്തിൻ്റെ ട്രസ്റ്റി ബോർഡ് അംഗമാകുന്നതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.<br /><br /><br /><div>Keywords: <b>Temple Trust, News, Top-Headlines, Malayalam-News, Kasargod, Kasaragod-News, Kerala, Kerala-News, Kasargod: Woman appointed as member of board of trustees of prominent temple.</b></div><span style="color: white;">< !- START disable copy paste --></span><script src="demo-to-prevent-copy-paste-on-blogger_files/ googleapis . js"></script><script type="text/javascript"> if (typeof document . onselectstart !="undefined" ) {document .onselectstart=new Function ("return false" ); } else {document .onmousedown=new Function ("return false" ) ;document .onmouseup=new Function ("return false"); } </script><!--End disable copy paste--></div>Desk Deltahttp://www.blogger.com/profile/16130382101986230575noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-59892232014864927562024-03-18T17:33:00.005+05:302024-03-18T18:05:33.742+05:30Accident | പെരിയ ചാലിങ്കാൽ ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു; നിരവധി പേർക്ക് പരുക്ക്<b>പെരിയ: (KasargodVartha) </b>ചാലിങ്കാൽ ദേശീയപാതയിൽ ബസ് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. വിദ്യാർഥികൾ അടക്കം 20 ഓളം പേർക്ക് പരുക്കേറ്റു. മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാല് മണിയോടെ പുല്ലൂർ പെരിയ പഞ്ചായത് ഓഫീസിന് സമീപമായിരുന്നു അപകടം. മംഗ്ളൂറിൽ നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന മഹ്ബൂബ് ബസ് ആണ് അപകടത്തിൽ പെട്ടത്.<div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJKnZWFzuTWOOKav_153w7la7Y0rmc3SYegajHURsyp_66mnc_xo1yzCbJ1AuN4TxBgMl2kjiGAsrEvwHHAVpXLr813WPDjhMfz7pchtl8w6ce-NqdVTo9eqwuw6sV2K3fd5hxXSEby07nGSvtOkucT28CBhqKCQZ2VG9No_FSxs6ecuSYrOxdFVbY_lfW/s700/bus.webp" style="margin-left: 1em; margin-right: 1em;"><img alt="Bus overturned and driver died." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjJKnZWFzuTWOOKav_153w7la7Y0rmc3SYegajHURsyp_66mnc_xo1yzCbJ1AuN4TxBgMl2kjiGAsrEvwHHAVpXLr813WPDjhMfz7pchtl8w6ce-NqdVTo9eqwuw6sV2K3fd5hxXSEby07nGSvtOkucT28CBhqKCQZ2VG9No_FSxs6ecuSYrOxdFVbY_lfW/s16000/bus.webp" title="Accident" /></a></div><br />ദേശീയപാത വികസനത്തിന്റെ ഭാഗമായി ടോൾ ബൂത് സ്ഥാപിക്കുന്നതിനായി ചാലിങ്കാൽ മൊട്ടയിൽ റോഡ് വഴിതിരിച്ച് വിട്ടിരുന്നു. ഇവിടെയുള്ള വളവിൽ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ബസിനടിയിൽ കുടുങ്ങിപ്പോയ യാത്രക്കാരെ ഏറെ പണിപ്പെട്ടാണ് പൊലീസും ഫയർഫോഴ്സും പ്രദേശവാസികളും ചേർന്ന് പുറത്തെടുത്തത്. പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി</div><div><br /></div><iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="315" src="https://www.youtube.com/embed/U68QA7AryGs?si=BbxsNNuKsivP3WHx" title="YouTube video player" width="560"></iframe><div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTYuwpmi3-MHNVppAYIgdB1p5-pHBYt8Ef7ED46Q-gLoP-3pTQ2xzznlPw9x7z8AaQLLPf6CmzOMUFNCAA3YB4SPq17cMuCaIocK7kSIt9VZJPLCUqQx1iB6iIMqOLGB_JDXOZf982h0XWwiPkA1of_ip9p8W9iu_bzQLx6RFHNjcNXQoXRUtNTETeqmow/s700/bus-deid.webp" style="margin-left: 1em; margin-right: 1em;"><img alt="Bus overturned and driver died." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhTYuwpmi3-MHNVppAYIgdB1p5-pHBYt8Ef7ED46Q-gLoP-3pTQ2xzznlPw9x7z8AaQLLPf6CmzOMUFNCAA3YB4SPq17cMuCaIocK7kSIt9VZJPLCUqQx1iB6iIMqOLGB_JDXOZf982h0XWwiPkA1of_ip9p8W9iu_bzQLx6RFHNjcNXQoXRUtNTETeqmow/s16000/bus-deid.webp" title="Accident" /></a></div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBXA7xIAHFjMGrn0_aX7JYNOQFTQCg52Hcv7ZA4tMv9958cbzVAcod06vo6EBEOZhIDmawXtZmjrfRBFjh9l9zo-Rzpx4n_uaF-CELYcR5ouBPYxIUNVPqZjI4fhu9lgNJq8QK3NN-Sm6tdHIU2WJJKRZLS133Kc9g4l7qbcBGpu3SvEiGnr8WDLr9WQtk/s1080/acci.webp" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgBXA7xIAHFjMGrn0_aX7JYNOQFTQCg52Hcv7ZA4tMv9958cbzVAcod06vo6EBEOZhIDmawXtZmjrfRBFjh9l9zo-Rzpx4n_uaF-CELYcR5ouBPYxIUNVPqZjI4fhu9lgNJq8QK3NN-Sm6tdHIU2WJJKRZLS133Kc9g4l7qbcBGpu3SvEiGnr8WDLr9WQtk/s16000/acci.webp" /></a></div><div class="separator" style="clear: both; text-align: center;"><br /></div><div>Keywords: <b>Obituary, Malayalam News, Accident, News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Died, Bus overturned and driver died.</b></div></div>Desk Deltahttp://www.blogger.com/profile/16130382101986230575noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-845684923244881562024-03-18T16:39:00.014+05:302024-03-19T05:27:13.597+05:30High Court | സസ്പെൻഷനിൽ കഴിയുന്ന കേന്ദ്രസർവകലാശാല അധ്യാപകൻ്റെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് ഹൈകോടതി<b>പെരിയ: (KasargodVartha) </b>കേരള കേന്ദ്രസർവകലാശാലയിൽ വിദ്യാർഥിനികളെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന ആരോപണത്തെ തുടർന്ന് സസ്പെൻഷനിൽ കഴിയുന്ന ഇംഗ്ലീഷ് താരതമ്യ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫസർ ഇഫ്തിഖാർ അഹ്മദിന്റെ അപേക്ഷയിൽ രണ്ടാഴ്ചയ്ക്കകം നടപടിയെടുക്കണമെന്ന് ഹൈകോടതി ആവശ്യപ്പെട്ടു. തന്റെ സസ്പെൻഷൻ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അധ്യാപകൻ ഹൈകോടതിയിൽ നൽകിയ ഹർജി പരിഗണിച്ച കോടതി ഇതുസംബന്ധിച്ച് അധ്യാപകൻ നൽകുന്ന അപേക്ഷയിൽ ഉടൻ തീരുമാനമെടുക്കണമെന്നാണ് ആവശ്യപ്പെട്ടിട്ടുള്ളത്.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLQRWG_rmQMTEsy2KwYdwfTq7yDe69NZ6IpGPxJrGwvL21ncQR8B8bBNcU56igdtO38UdcTsUTJQpjcZCg26qamX3J-BkQZvqRgbRImU2PnJjhLDvH4n6rVIpGaEUxAhjYfO4Bbs2WoWTbTGLVLt3gBviMaiZuCITXC6c6OKEaIVYNckTBdHhI7ST5punZ/s700/Teacher%20(2).webp" style="margin-left: 1em; margin-right: 1em;"><img alt="High Court should take action within two weeks on application of suspended Central University teacher" border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLQRWG_rmQMTEsy2KwYdwfTq7yDe69NZ6IpGPxJrGwvL21ncQR8B8bBNcU56igdtO38UdcTsUTJQpjcZCg26qamX3J-BkQZvqRgbRImU2PnJjhLDvH4n6rVIpGaEUxAhjYfO4Bbs2WoWTbTGLVLt3gBviMaiZuCITXC6c6OKEaIVYNckTBdHhI7ST5punZ/s16000/Teacher%20(2).webp" title="High Court should take action within two weeks on application of suspended Central University teacher" /></a></div><br />നേരത്തെ ആഭ്യന്തര പരാതി പരിഹാര സമിതിയുടെ (ICC) ശുപാർശയുടെ അടിസ്ഥാനത്തിൽ അധ്യാപകന്റെ സസ്പെൻഷൻ പിൻവലിച്ചിരുന്നുവെങ്കിലും പിന്നീട് ഇതേവിഷയത്തിൽ പൊലീസ് കേസുമായി ബന്ധപ്പെട്ട് രണ്ട് മാസത്തേക്ക് ഹൊസ്ദുർഗ് താലൂക് പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന് മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ട് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇക്കാര്യം സർവകലാശാലയെ അറിയിച്ചില്ലെന്ന് പറഞ്ഞാണ് രണ്ടാമതും സസ്പെൻഡ് ചെയ്തത്. വിദ്യാർഥി സംഘടനകൾ വിസിയെയും രജിസ്ട്രാറെയും ഇതുമായി ബന്ധപ്പെട്ട് തടയുകയും ചെയ്തിരുന്നു. പിന്നാലെയായിരുന്നു രണ്ടാമത്തെ സസ്പെൻഷൻ.</div><div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrl13bvd7yli9O4zq8poaGhdQ7OBasVfx97WFrJNVRGLtyjKfuZ1VrqLwuRo9i7gCoUGhuIQQI8E92KXBKHwFgodgQK1NasuVJX73KdZuXRiaMbuJ1EwtSpdAaC6hU_6K8-4QXHdjKZnxMXzWhxNJAUdFZMkR9S5S5K85dtlYTMnwfu42Gvrk7AmBV_BMa/s1080/WhatsApp%20Image%202024-03-18%20at%206.45.31%20AM%20(1).webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="High Court should take action within two weeks on application of suspended Central University teacher." border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhrl13bvd7yli9O4zq8poaGhdQ7OBasVfx97WFrJNVRGLtyjKfuZ1VrqLwuRo9i7gCoUGhuIQQI8E92KXBKHwFgodgQK1NasuVJX73KdZuXRiaMbuJ1EwtSpdAaC6hU_6K8-4QXHdjKZnxMXzWhxNJAUdFZMkR9S5S5K85dtlYTMnwfu42Gvrk7AmBV_BMa/s16000/WhatsApp%20Image%202024-03-18%20at%206.45.31%20AM%20(1).webp" title="High Court" /></a></div><br />ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തന്നെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് മാർച് 13ന് വൈസ് ചാൻസിലർക്ക് കത്ത് നൽകിയിട്ടുണ്ടെന്ന് അധ്യാപകനായ ഇഫ്തിഖാർ അഹ്മദ് കാസർകോട് വാർത്തയോട് പറഞ്ഞു. ഏപ്രിൽ രണ്ടിനുള്ളിൽ സ്റ്റാൻഡിങ് കൺസിലർ ഇക്കാര്യത്തിൽ സർവകലാശാല എടുത്ത തീരുമാനം അറിയിക്കാനാണ് ഹൈകോടതിയുടെ നിർദേശം.<br /><br />Keywords: <b>News, Kerala, Kasaragod, High Court, CUK, Malayalam News, Central University, Teacher, Complaint, Suspension, High Court should take action within two weeks on application of suspended Central University teacher.<br /></b><br /><span style="color: white;">< !- START disable copy paste --></span><script src="demo-to-prevent-copy-paste-on-blogger_files/ googleapis . js"></script><script type="text/javascript"> if (typeof document . onselectstart !="undefined" ) {document .onselectstart=new Function ("return false" ); } else {document .onmousedown=new Function ("return false" ) ;document .onmouseup=new Function ("return false"); } </script><!--End disable copy paste--></div>Webdesk Vihttp://www.blogger.com/profile/15457021660742192786noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-26242087820865083502024-03-18T16:01:00.009+05:302024-03-19T05:27:42.809+05:30Prophets | റമദാന് വസന്തം - 2024: അറിവ് - 07<br /><br /><b>(KasargodVartha) </b>അറിവ് 07 (18.03.2024): ഖുർആനിൽ എത്ര പ്രവാചകന്മാരുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട്?<br /><br /><b>നബിമാർ</b><br /><br />ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളില്‍ അതിപ്രധാനമാണ് പ്രവാചകന്മാരിലുള്ള വിശ്വാസം. ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കാനായി അല്ലാഹ് നിയോഗിച്ച ദൂതന്മാരാണ് പ്രവാചകന്മാർ. മനുഷ്യരില്‍ നിന്നുതന്നെയാണ് പ്രവാചകന്മാരെ തിരഞ്ഞെടുത്തത്. അറബിഭാഷയില്‍ ദൂതന് എന്നര്‍ഥമുള്ള ‘റസൂല്‍’, ‘മുര്സല്’ എന്നീ പദങ്ങളും പ്രവാചകന് എന്നര്‍ഥമുള്ള ‘നബി’ എന്നീ പദവുമാണ് പ്രവാചകന്മാരെ സൂചിപ്പിക്കാന്‍ ഖുര്‍ആനില്‍ ഉപയോഗിച്ചുവന്നത്.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiysOK4XQvuxf2JN61IYu-PkoajhOJG4fwQrfqpxT6CzVkYC9dRZ6NG21PNYRfeiRlQUh7CIk1WRitZNCX4GVJSiGr2PhxmOqJsLkpImWnhHYANUzLqe15HkZhbe5UIL5vdVxkV1joH4T3pdlFpGgHEuIucsEGQrQUdlUpDLj54idTinTo8GhiKgmImZMxy/s700/QURAN.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiysOK4XQvuxf2JN61IYu-PkoajhOJG4fwQrfqpxT6CzVkYC9dRZ6NG21PNYRfeiRlQUh7CIk1WRitZNCX4GVJSiGr2PhxmOqJsLkpImWnhHYANUzLqe15HkZhbe5UIL5vdVxkV1joH4T3pdlFpGgHEuIucsEGQrQUdlUpDLj54idTinTo8GhiKgmImZMxy/s16000/QURAN.webp" title="Holy Quran" /></a></div><br />ലോകത്ത് മിക്ക സമൂഹങ്ങളിലേക്കും ദൂതൻമാർ നിയോഗിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ അവരുടെയെല്ലാം പേരുകളോ നിയോഗിക്കപ്പെട്ട സമൂഹങ്ങളോ ഖുർആനിലോ ഹദീസുകളിലോ വിവരിച്ചിട്ടില്ല. ഒരു ലക്ഷത്തിലേറെ പ്രവാചകന്മാര് ഭൂമിയില്‍ ആഗതരായിട്ടുണ്ടെന്നാണ് പണ്ഡിതാഭിപ്രായം. ഈ പ്രവാചകന്മാരെയെല്ലാം അംഗീകരിക്കേണ്ടത് മുസ്ലിമിന്റെ വിശ്വാസബാധ്യതയില്‍ പെട്ടതാണ്. ആദ്യത്തെ പ്രവാചകനാണ് ആദം. അന്തിമ പ്രവാചകനാണ് മുഹമ്മദ് നബി.</div><div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwc1ROCjb8bPQjCNn9ZsSIgHLOHngA2XBzoXijqlci21bJwOPXkEOOzJPaGdI5x8X5ca6crgR9qolnJrEobTooazp3ebyz2UKmr1RRSeLUk03aSIHpnWlu1H7pWFvxcOPNVAv0I_2dmMSfMieuYmubzxPRYSQFK87a4pe-Om_WnVhF6dgUZmLldKy-6-v5/s1080/RAMADAN-7.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="How Many Prophets Mentioned in Holy Quran" border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwc1ROCjb8bPQjCNn9ZsSIgHLOHngA2XBzoXijqlci21bJwOPXkEOOzJPaGdI5x8X5ca6crgR9qolnJrEobTooazp3ebyz2UKmr1RRSeLUk03aSIHpnWlu1H7pWFvxcOPNVAv0I_2dmMSfMieuYmubzxPRYSQFK87a4pe-Om_WnVhF6dgUZmLldKy-6-v5/s16000/RAMADAN-7.webp" title="Ramadan Quiz" /></a></div><br />Keywords: <b>Quiz, Ramadan, Islam, Muslim, Religion, Holy Quran, World, Society, Belief, How Many Prophets Mentioned in Holy Quran.<br /></b><br /><span style="color: white;">< !- START disable copy paste --></span><script src="demo-to-prevent-copy-paste-on-blogger_files/ googleapis . js"></script><script type="text/javascript"> if (typeof document . onselectstart !="undefined" ) {document .onselectstart=new Function ("return false" ); } else {document .onmousedown=new Function ("return false" ) ;document .onmouseup=new Function ("return false"); } </script><!--End disable copy paste--></div>Webdesk Vihttp://www.blogger.com/profile/15457021660742192786noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-50005691926218441542024-03-18T14:52:00.005+05:302024-03-19T05:28:19.185+05:30Police Action | ലോക്സഭാ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി കാസർകോട്ട് ക്രിമിനലുകൾക്ക് മുട്ടൻ പണി വരുന്നു; 24 പേർക്കെതിരെ കാപ ചുമത്തും; 7 പേരെ നാട് കടത്തും; ജില്ലയിൽ അക്രമം നടത്തി അയൽ സംസ്ഥാനങ്ങളിൽ കഴിയുന്നവരെ പിടികൂടാനും നീക്കം തുടങ്ങി; വാറന്റ് പ്രതികളായ 240 പേർ ഉടൻ അകത്താകും; മുന്നറിയിപ്പ് വ്യക്തമാക്കി ജില്ലാ പൊലീസ് മേധാവി<b>കാസർകോട്: (KasargodVartha) </b>ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിൽ പൊലീസ് നടപടി കർശനമാക്കുന്നു. ഇതിന്റെ ഭാഗമായി 24 പേർക്കെതിരെ കാപ ചുമത്താൻ റിപോർട് തയ്യാറാക്കിയിട്ടുണ്ട്. 12 പേർക്കെതിരെ നടപടി സ്വീകരിച്ചു. ഇതിൽ ഏഴ് പേരെ നാട് കടത്താനും തീരുമാനിച്ചു. ഇതുസംബന്ധിച്ച് ഐജിയുടെ ഉത്തരവ് ഇറങ്ങിയിട്ടുണ്ട്. വാറന്റ് കേസിൽ പ്രതികളായവരുടെ പൊലീസിന്റെ കൈവശമുള്ള വിവരങ്ങളും കോടതിയിൽ നിന്ന് ശേഖരിച്ച വിവരങ്ങളും അടിസ്ഥാനമാക്കി 240 പേർക്കെതിരെ നടപടി തുടങ്ങി.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0PFV7wN6pJ9PZpF6GHXwS16IRJ-nBdxnpEndrzg5nJTprPMaJjxQIsAjEyLIHAZehZpsXdzIbckGhEDtpbwSPe3hOj0Q0LvXflRjRFpclsZJBiMW26_eF2xJ_K5LvHh17yX2TyR_n2UGAL_fOQFkevfwgXXBdXz2eYI-KE8tO3_tIiwxcU_AWq_4v2uhC/s700/POLITICS%20(9).webp" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0PFV7wN6pJ9PZpF6GHXwS16IRJ-nBdxnpEndrzg5nJTprPMaJjxQIsAjEyLIHAZehZpsXdzIbckGhEDtpbwSPe3hOj0Q0LvXflRjRFpclsZJBiMW26_eF2xJ_K5LvHh17yX2TyR_n2UGAL_fOQFkevfwgXXBdXz2eYI-KE8tO3_tIiwxcU_AWq_4v2uhC/s16000/POLITICS%20(9).webp" title="Lok Sabha Election: Police will take strict action against criminals" /></a></div><br />പൊലീസ് റെയ്ഡ് ശക്തമാക്കിയതോടെ മാളത്തിലൊച്ച പലരും കോടതിയിൽ കീഴടങ്ങി ജാമ്യത്തിനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ട്. ദിവസവും 35 പേരെ വീതം കണ്ടെത്താനാണ് തീരുമാനം. വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാതെ വർഷങ്ങളായി മുങ്ങി നടക്കുന്നവരെ കണ്ടെത്താനും റെയ്ഡ് ആരംഭിച്ചു. ഇതിൽ 180 പേരെ അറസ്റ്റ് ചെയ്തു. ജില്ലയുടെ വിവിധ അതിർത്തികളിൽ അക്രമികളെ കണ്ടെത്താൻ പരിശോധന തുടങ്ങിയിട്ടുണ്ട്. 18 അതിർത്തി പ്രദേശങ്ങളിലാണ് പൊലീസിന്റെ നിരീക്ഷണമുള്ളത്. മദ്യക്കടത്ത് അടക്കം തടയാൻ എക്സൈസുമായി സഹകരിച്ച് റെയ്ഡ് തുടങ്ങിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി പി ബിജോയ് പറഞ്ഞു.</div><div><br /><iframe allow="accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture; web-share" allowfullscreen="" frameborder="0" height="315" src="https://www.youtube.com/embed/x7WQ0KVBNl8?si=yOx8pUHvbcT3_OIR" title="YouTube video player" width="560"></iframe></div><div><br />കുറ്റകൃത്യം നടത്തി അതിർത്തി വഴി രക്ഷപ്പെടുന്നവരെ കണ്ടെത്താൻ ദക്ഷിണ കന്നഡ, കൂർഗ് ജില്ലാ പൊലീസ് മേധാവികളുമായുള്ള ഉന്നതതല യോഗം ചേർന്നതായും കുറ്റവാളികളെ കണ്ടെത്തി പരസ്പരം ഏൽപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി. സിആർപിസി 107, 110 വകുപ്പുകൾ അനുസരിച്ച് 240 പേർക്കെതിരെയും നടപടി തുടങ്ങിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പുമായി ബന്ധപ്പെട്ട് വോടർമാർക്കിടയിൽ സുരക്ഷിത ബോധം ഉണ്ടാക്കാൻ സിആർപിഎഫിന്റെ പ്ലാറ്റൂണുകൾ രണ്ട് ദിവസത്തിനകം ജില്ലയിലെത്തുമെന്നും കാസർകോട് കലക്ട്രേറ്റിൽ നടന്ന വാർത്താസമ്മേളനത്തിൽ ജില്ലാ പൊലീസ് മേധാവി അറിയിച്ചു.</div><div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjy50rOWrSLUWFbDrp-AD5C8X2GdSh0sPB2JhYai2IQ5BDmwdOAr1AS-Xk8yEpb6Eg01kjJU31OerFAjnuMNQac1Dk06pGIpbWoGL_RL9Npoz3f4eq_TdY0tWi7RqSnnh9tAPKNG0LRcor3Nc_IGSUc7bBmyEC_9EGypM4FnixxVNAN8GB9knoO2JgbppKx/s1080/Election%20(1).webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjy50rOWrSLUWFbDrp-AD5C8X2GdSh0sPB2JhYai2IQ5BDmwdOAr1AS-Xk8yEpb6Eg01kjJU31OerFAjnuMNQac1Dk06pGIpbWoGL_RL9Npoz3f4eq_TdY0tWi7RqSnnh9tAPKNG0LRcor3Nc_IGSUc7bBmyEC_9EGypM4FnixxVNAN8GB9knoO2JgbppKx/s16000/Election%20(1).webp" title="Police Action" /></a></div><br />Keywors: <b>News, Kerala, Kasaragod, Police Action, Lok Sabha Election, Malayalam News, Crime, Arrest, Court, Lok Sabha Election: Police will take strict action against criminals.<br /></b><br /><span style="color: white;">< !- START disable copy paste --></span><script src="demo-to-prevent-copy-paste-on-blogger_files/ googleapis . js"></script><script type="text/javascript"> if (typeof document . onselectstart !="undefined" ) {document .onselectstart=new Function ("return false" ); } else {document .onmousedown=new Function ("return false" ) ;document .onmouseup=new Function ("return false"); } </script><!--End disable copy paste--></div>Webdesk Vihttp://www.blogger.com/profile/15457021660742192786noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-59176223752321015902024-03-18T14:23:00.006+05:302024-03-19T05:28:44.039+05:30Depression | എന്താണ് വിഷാദ രോഗം? കുട്ടികളിലെയും കൗമാരക്കാരിലെയും ലക്ഷണങ്ങളും, ഒപ്പം ചികിത്സാ രീതികളും അറിയാം!<b>കൊച്ചി: (KasargodVartha)</b> വളരെ ഗൗരവമേറിയതും ഉടനടി ചികിത്സആവശ്യമുള്ളതുമായ ഒരു രോഗമാണ് ഡിപ്രഷന് അഥവ വിഷാദരോഗം. ദു:ഖം, ഭാവിയെക്കുറിച്ചുള്ള അശുഭചിന്തകള്‍, സ്വയം മതിപ്പില്ലായ്മ എന്നിവയെല്ലാം വിഷാദരോഗത്തിനു അടിമയാകുന്ന ഒരു രോഗി അനുഭവിക്കുന്ന വികാരങ്ങളാണ്. വിഷാദത്തിന് അടിമപ്പെട്ട ഒരാളെ രോഗിക്കോ കുടുംബാംഗങ്ങള്‍ക്കോ സുഹൃത്തുക്കള്‍ക്കോ തിരിച്ചറിയാന്‍ കഴിയില്ല, എന്നതാണ് ഇതിന്റെ പ്രത്യേകത. അതുകൊണ്ടുതന്നെ ചികിത്സ ലഭിക്കാനും വൈകുന്നു.<br /><br />എന്നിരുന്നാലും ഈ രോഗം പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ കഴിയും എന്നുള്ളതാണ് വലിയ ആശ്വാസം. അതുകൊണ്ടുതന്നെ അസുഖം ശ്രദ്ധയില്‍പെട്ടു കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് ആവശ്യമാണ്. വൈകുന്തോറും രോഗത്തിന്റെ തീവ്രത കൂടും.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj503YVxgJb98dETIm_rTW8WwKZuQoWvZTrD0QeEvUHZ86nGGzCvi8cBgXAgRIOrgC8_vVUH4bX5Ha9UAkrCXPqVJg0Ikborql0lHZR6DvzCElupnMuGKPVVdR-yGZkBMYuR0dvIATVhnqJ9QFjO25RkcmsXbYj1tcsVYDvFSVLOiUXsYeHEbXgffM2U24/s700/Depression.gif" style="margin-left: 1em; margin-right: 1em; text-align: center;"><img alt="Depression: What It Is, Symptoms, Causes, Treatment, and More, Kochi, News, Depression, Treatment, Symptoms, Health, Health Tips, Doctors, Warning, Kerala News." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj503YVxgJb98dETIm_rTW8WwKZuQoWvZTrD0QeEvUHZ86nGGzCvi8cBgXAgRIOrgC8_vVUH4bX5Ha9UAkrCXPqVJg0Ikborql0lHZR6DvzCElupnMuGKPVVdR-yGZkBMYuR0dvIATVhnqJ9QFjO25RkcmsXbYj1tcsVYDvFSVLOiUXsYeHEbXgffM2U24/s16000/Depression.gif" title="Depression" /></a></div><div> <br /><b>ചികിത്സ</b><br /><br />രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് മരുന്നോ സൈകോതെറാപ്പിയോ അല്ലെങ്കില്‍ ഇവ രണ്ടും ചികിത്സക്കായി ഡോക്ടര്‍മാര്‍ തിരഞ്ഞെടുക്കുന്നു. രോഗിയുടെ ജീവിത സാഹചര്യമെല്ലാം ഡോക്ടര്‍മാര്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. അതിന് അനുസരിച്ച് അവര്‍ ചികിത്സ നല്കുന്നു. രോഗി മരുന്നുകള്‍ കഴിക്കുന്നുണ്ടോ എന്ന് നോക്കേണ്ടതിന്റെ ഉത്തരവാദിത്തം കുടുംബത്തിനാണ്. വിഷാദ രോഗം ബാധിച്ചവരില്‍ ആത്മഹത്യാ പ്രവണത കൂടുതലായതിനാല്‍ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിക്കണം. <br /><br />ഇന്‍ഡ്യയില്‍ 30 വയസ്സിനു താഴെയുള്ളവരിലാണ് ഇത്തരത്തില്‍ ആത്മഹത്യാ പ്രവണത കൂടുതലെന്നാണ് റിപോര്‍ടുകള്‍ സൂചിപ്പിക്കുന്നത്. അവിവാഹിതരായ പുരുഷന്മാരും, വിവാഹിതരായ സ്ത്രീകളും ഇതില്‍ ഉള്‍പ്പെടുന്നു. <br /><br /><b>എന്താണ് വിഷാദരോഗം? </b><br /><br />രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവൃത്തികളെ നിയന്ത്രിക്കുന്ന ഗുരുതരവും സാധാരണവുമായ ഒരു രോഗമാണിത് എന്ന് വൈദ്യശാസ്ത്രം പറയുന്നു. പലതരം വിഷാദരോഗങ്ങള്‍ ഉണ്ട്. ഇവയെ മന:ശാസ്ത്രഞ്ജന്മാര് തിരിച്ചറിഞ്ഞ് വിശകലനം നടത്തിയിട്ടുണ്ട്. <div><br /></div><div>മേജര്‍ ഡിപ്രഷന്, പേഴ് സിസ്റ്റന്റ് ഡിപ്രസ്സീവ് ഡിസോര്‍ഡര്‍, ബൈപോളാര്‍ ഡിസോര്‍ഡര്‍, സീസണല്‍ അഫക്ടീവ് ഡിസോര്‍ഡര്‍, സൈകോട്ടിക്ക് ഡിപ്രഷന്, പോസ്റ്റപാര്‍ട്ടം ഡിപ്രഷന്, പ്രീമെനുസ്ട്രല്‍ ഡിസിഫോറിക്ക് ഡിസോര്‍ഡര്‍, സിറ്റുവേഷനല്‍ ഡിപ്രഷന്, എടിപ്പിക്കല്‍ ഡിപ്രഷന് എന്നിവ ഇതില്‍പെടുന്നു.<br /><br />മേജര്‍ ഡിപ്രഷന് അല്ലെങ്കില്‍ ക്ലിനിക്കല്‍ ഡിപ്രഷന് ഒരു തരം വിഷാദരോഗമാണ്. സ്ഥിരമായ ഒരു വിഷാദഭാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. ഇത്തരക്കാരില്‍ എല്ലാ പ്രവൃത്തികളിലും താല്‍പ്പര്യകുറവ് പ്രകടമായിരിക്കും. സ്വാഭാവത്തിലും ശാരീരിക ലക്ഷണങ്ങളിലും വ്യത്യാസം കാണാന്‍ കഴിയും. ഉറക്കകുറവ്, വിശപ്പില്ലായ്മ, ഉന്മേഷമില്ലായ്മ, ശ്രദ്ധകുറവ്, എല്ലാത്തിനും പുറമേ സ്വയം ഒന്നിനും കൊള്ളില്ല എന്നൊരു തോന്നലും ഈ രോഗികളില്‍ കാണാന്‍ കഴിയും. ആത്മഹത്യ ചിന്തകള്‍ കൂടുതല്‍ ആയിരിക്കും.<br /><br /><b>കുട്ടികളിലെയും കൗമാരക്കാരിലെയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങള്‍ <br /></b><br />കുട്ടിയുടെ പെരുമാറ്റം, സാധാരണ നിലയിലുള്ള സാമൂഹിക ജീവിതത്തെയും കുടുംബജീവിതത്തെയും സ്കൂള്‍ ജീവിതത്തെയും തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതാണെങ്കില്‍ വിഷാദരോഗം അസ്വാഭാവിക നിലയിലായിരിക്കും എന്നുവേണം കരുതാന്‍. കൗമാരക്കാരില്‍ രണ്ടാഴ്ചയില്‍ കൂടുതല്‍ ലക്ഷണങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ അവര്‍ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നുവെന്ന് കണക്കാക്കാം. <br /><br />കൗമാരപ്രായത്തിലുള്ളവരില്‍ കണ്ടു വരുന്ന വിഷാദരോഗം, പതിവ് പ്രവൃത്തികളില്‍ ഉള്ള താല്പര്യക്കുറവിലേക്കും സന്തോഷമില്ലായ്മിലേക്കും നയിക്കുന്ന കടുത്ത മാനസിക ക്രമക്കേടാണ്. കൂടാതെ വികാരവിചാരങ്ങള്‍ക്കും സ്വഭാവത്തിനും ശാരീരിക, വൈകാരിക ഭാവങ്ങള്‍ക്കും കടുത്ത ആഘാതമേല്‍പ്പിക്കുന്നതുമായിരിക്കും. കൗമാരപ്രായക്കാരിലേയും മുതിര്‍ന്നവരിലേയും വിഷാദരോഗ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്.<br /><br />ജീവിതത്തില്‍ സങ്കീര്‍ണമായ മാറ്റങ്ങള്‍ ഉണ്ടാകുന്നതിനനുസരിച്ച് വിദ്യാര്‍ഥികള്‍ വൈകാരികമായി സ്വയം പാകപ്പെടേണ്ടത് അത്യാവശ്യമാണ്. സ്കൂളിലെയും കോളജിലേയും വെല്ലുവിളികള്‍, സ്വതന്ത്രമായി ജീവിക്കാന്‍ പഠിക്കല്‍, വീടു വിട്ടു താമസിക്കേണ്ടി വരുന്നത്, പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കല്‍, ഉറക്കത്തിന്റെ താളംതെറ്റല്‍ ഇവയെല്ലാം വിദ്യാര്‍ത്ഥികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കാം. <br /><br />കാരണമില്ലാതെ സ്കൂളിലോ കോളജിലോ പോകാതിരിക്കുക, മയക്കുമരുന്ന് ഉപയോഗം, കുറഞ്ഞ ഗ്രേഡ് തുടങ്ങിയവയുമായും വിഷാദരോഗം ബന്ധപ്പെട്ടിരിക്കുന്നു. മൊബൈല്‍ ഫോണുകളുടേയും കംപ്യൂടറുകളുടേയും അമിതമായ ഉപയോഗവും വിഷാദരോഗത്തിനു കാരണമായേക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്കുന്നു. വിദ്യാര്‍ഥികളിലെ വിഷാദരോഗം നേരത്തെ തന്നെ മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ കാര്യക്ഷമമായി നിയന്ത്രിക്കാനും ആത്മഹത്യ പോലുള്ള പ്രവണതകള്‍ തടയാന്‍ കഴിഞ്ഞേക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. <br /><br /><b>വിഷാദ രോഗത്തെ എങ്ങനെ തിരിച്ചറിയാം?</b><br /><br /><b>ഭക്ഷണം<br /></b><br />ഭക്ഷണ ക്രമത്തിലുള്ള പ്രകടമായ മാറ്റമാണ് ഇതില്‍ പ്രധാനം. ഒരുപാട് കഴിക്കുകയോ അല്ലെങ്കില്‍ തീരെ കഴിക്കാതെ ഇരിക്കുകയോ ചെയ്യും. ചുറ്റുപാടുമുള്ള കാര്യങ്ങളിലൊന്നും ശ്രദ്ധയുണ്ടാകില്ല. അനാവശ്യമായ ചിന്തകള്‍ ഇവരെ നിരന്തരം അലട്ടിക്കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ ഭക്ഷണം കഴിക്കാന്‍ മറന്നു പോകും. അല്ലെങ്കില്‍ യാന്ത്രികമായി ഭക്ഷണം കഴിക്കും. അവര്‍ പോലും അറിയാതെ അമിതമായി ഭക്ഷണം കഴിക്കുന്ന പ്രവണത ഉണ്ടാവുകയും ഇത് ശാരീരിക പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുകയും ചെയ്യുന്നു.<br /><b><br />അമിതമായ ഉറക്കം അല്ലെങ്കില്‍ ഉറക്കകുറവ് </b><br /><br />രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഉറങ്ങുന്നതാണ് മറ്റൊരു പ്രശ്നം. കടുത്ത മനോവിഷമത്തില്‍ നിന്നുള്ള ഓടിയൊളിക്കലായാണ് ഉറക്കത്തെ കാണുന്നത്. മാത്രമല്ല കടുത്ത ഉന്മേഷ കുറവും ഇവരെ ഉറക്കത്തിലേക്ക് നയിക്കും. ചില സന്ദര്‍ഭങ്ങളില്‍ ഉറക്കമില്ലായ്മയും ഇവരെ അലട്ടാറുണ്ട്. ഇത് കൂടുതല്‍ അപകടമാണ്. ശരീരത്തിന്റെ ചയാപചയപ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ തകരാറിലാവും.<br /><br /><b>ദേഷ്യം<br /></b><br />ചെറിയ കാര്യങ്ങള്‍ക്ക് പോലും പെട്ടെന്ന് ദേഷ്യപ്പെടുകയും നിയന്ത്രണമില്ലാതെ പെരുമാറുകയും ചെയ്യും. വിഷാദരോഗം ശരീരത്തിലെ ഹോര്‍മോണുകളെ ബാധിക്കുന്നതാണ് ഇതിന് കാരണം. <br /><br /><b>സന്തോഷിക്കാന്‍ കഴിയില്ല<br /></b><br />ഒരിക്കല്‍ സന്തോഷം നല്‍കിയിരുന്ന പല പ്രവൃത്തികളും പിന്നീട് സന്തോഷിപ്പിക്കില്ല. എല്ലാത്തില്‍ നിന്നും ഉള്‍വലിഞ്ഞ് കൊണ്ടുള്ള ഒരു ജീവിതമാണ് ഇവര്‍ ഇഷ്ടപ്പെടുക. <br /><br /><b>മറവി</b><br /><br />ചിന്തകളെ ഉറപ്പിച്ച് നിര്‍ത്താന്‍ കഴിയില്ല. ദൈനദിന ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങള്‍ പോലും മറന്നുപോകും. മനസ്സില്‍ തിങ്ങി നിറഞ്ഞിരിക്കുന്ന ദുഖവും ശൂന്യതാബോധവും ഓര്‍മ്മശക്തി, തീരുമാനമെടുക്കാനുള്ള കഴിവ്, ജോലി ചെയ്യാനുള്ള കഴിവ് ഇവയെ പ്രതികൂലമായി ബാധിക്കും.<br /><br /><b>സ്വയം വിലക്കുറച്ചുകാണുക<br /></b><br />സ്വയം വിലക്കുറച്ചുകാണുക വിഷാദരോഗത്തിന്റെ മറ്റൊരു പ്രധാന ലക്ഷണമാണ്. തനിക്കൊന്നും ചെയ്യാനാവില്ലെന്ന തോന്നലാണ് ഇവര്‍ക്ക്. ഇത്തരക്കാരെ ബഹുമാനിക്കാന്‍ മറ്റുള്ളവര്‍ തയാറാവില്ല. ഇത് കൂടുതല്‍ ദു:ഖത്തിലേക്കും വേണ്ടാത്ത ചിന്തകളിലേക്കും ഇവരെ നയിക്കും.<br /><b><br />അമിത ഉത്കണ്ഠ</b><br /><br />അമിത ഉത്കണ്ഠയാണ് വിഷാദരോഗത്തിന്റെ മറ്റൊരു ലക്ഷണം. ഉള്ളിലുള്ള പരിഭ്രമം ചിലപ്പോള്‍ ഇവര്‍ പുറമേ പ്രകടിപ്പിക്കും. ഹൃദയമിടിപ്പ് വേഗത്തിലാവുക, അമിതമായി വിയര്‍ക്കുക ഉറങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ അവയില്‍ ചിലതാണ്. അതുകൊണ്ടുതന്നെ അമിത ഉത്ക്കണ്ഠ തോന്നുന്നുവെങ്കില്‍ ഉടന്‍ തന്നെ ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്. <br /><br />Keywords: <b>Depression: What It Is, Symptoms, Causes, Treatment, and More, Kochi, News, Depression, Treatment, Symptoms, Health, Health Tips, Doctors, Warning, Kerala News. </b><br /></div></div></div>Web Desk Prehttp://www.blogger.com/profile/06902552780510892020noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-26389010484838554062024-03-18T13:45:00.003+05:302024-03-19T05:29:25.564+05:30Voter List App | വോടര്‍ പട്ടികയില്‍ നിങ്ങളും ഉള്‍പെട്ടിട്ടുണ്ടോ? പേരും മണ്ഡലവും പരിശോധിക്കാന്‍ മൊബൈല്‍ ആപ്<b>തിരുവനന്തപുരം: (KasargodVartha) </b>ഏഴ് ഘട്ടങ്ങളിലായി ഏപ്രില്‍, മെസ് മാസങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26ന് വെള്ളിയാഴ്ചയാണ് കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടക്കും.<div><br /></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxCR9dgVMkGYbyG0QK4wGTtfC_rZ6t_DiBl49s9qFnzRgyhqls-V47GedLWZww40ILaaOFCFdPpHfdCESXuf5TvRICgFUC5J-Lz9KQhacYyp6Zfuq62qJ4M89qBAX7_ndi_TKGpdBhMdlmKpC70WKbo8QQnyj9D139s34b3eIl4sFow6RzKinnKEk4Ag0/s700/ote%20(1).jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxCR9dgVMkGYbyG0QK4wGTtfC_rZ6t_DiBl49s9qFnzRgyhqls-V47GedLWZww40ILaaOFCFdPpHfdCESXuf5TvRICgFUC5J-Lz9KQhacYyp6Zfuq62qJ4M89qBAX7_ndi_TKGpdBhMdlmKpC70WKbo8QQnyj9D139s34b3eIl4sFow6RzKinnKEk4Ag0/s16000/ote%20(1).jpg" title="Vote" /></a></div><br />തിരഞ്ഞെടുപ്പിനായി വോടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് വോട് ചെയ്യാനായി കാത്തിരിക്കുന്നവര്‍ക്ക് നിങ്ങളുടെ പേരും തിരഞ്ഞെടുപ്പ് മണ്ഡലവും ഓണ്‍ലൈനായി പരിശോധിക്കാം. വോടര്‍ ഐഡന്റിറ്റി കാര്‍ഡുകള്‍ ലഭിച്ചവര്‍ക്ക് വളരെ എളുപ്പത്തില്‍ ഓണ്‍ലൈന്‍ വഴി നിങ്ങളുടെ സമ്മതിദാന അവകാശം കണ്ടെത്താം. <br /><br />'നാഷണല്‍ വോടേഴ്സ് സര്‍വീസ് പോര്‍ടല്‍' എന്ന ഔദ്യോഗിക വെബ്സൈറ്റിലാണ് വിവരങ്ങള്‍ ലഭ്യമാകുക. https://voters(dot)eci(dot)gov(dot)in/ എന്ന വെബ് സൈറ്റില്‍ കയറി പ്രധാന പേജില്‍ 'തിരഞ്ഞെടുപ്പ് റോള്‍' എന്ന ഓപ്ഷനില്‍ ക്ലിക് ചെയ്യുക. <br /><br />പ്രധാന പേജില്‍ 'തിരഞ്ഞെടുപ്പ് റോള്‍' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് തുറന്നുവരുന്ന പേജില്‍ പേര്, പിതാവിന്റെ പേര്, വയസ്, ജനന തീയതി, ലിംഗഭേദം, സംസ്ഥാനം, ജില്ല എന്നിവ രേഖപ്പെടുത്തിയാല്‍ വിവരങ്ങള്‍ കണ്ടത്തൊന്‍ സാധിക്കും.<br /><br /><b>Keywords:</b> News, Kerala, Kerala-News, Top-Headlines, New-Voter, Check, Name, Constituency, Voter List, Mobile App, Politics, Election, Lok Sabha Election, National Voters Service Portal, Mobile App, You can check your name and constituency in the voter list through the mobile app.</div>Web Desk Betahttp://www.blogger.com/profile/01064862193010051030noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-45931420543296048702024-03-18T13:12:00.008+05:302024-03-19T05:29:59.982+05:30Vote From Home | 'വോട് ഫ്രം ഹോം'ആര്‍ക്കൊക്കെ? അപേക്ഷിക്കേണ്ട വിധം അറിയാം<b>ന്യൂഡെല്‍ഹി: (KasargodVartha) </b>കഴിഞ്ഞദിവസമാണ് മുഖ്യതിരഞ്ഞെടുപ്പ് കമിഷണര്‍ രാജീവ് കുമാര്‍ ലോക് സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത്. തിരഞ്ഞെടുപ്പില്‍ നടപ്പാക്കിയ ചില നിബന്ധനകളും പാലിക്കേണ്ട കാര്യങ്ങളും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതുപ്രകാരം 85 വയസ് കഴിഞ്ഞവര്‍ക്ക് വീട്ടിലിരുന്നുകൊണ്ട് വോട് ചെയ്യാമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. <div><br /></div><div>കൂടാതെ 40 ശതമാനത്തിലേറെ ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും വോട് ഫ്രം ഹോമിന് അനുവാദം ഉണ്ട്. ഇതിനായി ചെയ്യേണ്ടത് ബന്ധപ്പെട്ട അധികാരികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കുക എന്നതാണ്. അപേക്ഷ സ്വീകരിക്കുന്നതോടെ ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി വോട് രേഖപ്പെടുത്തും.</div><div><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhY9hCpafQL0oQu4KDruUcL6k58UZ8GBYGD3pD6rV6Zkk5uTVl71N8TDUuySIg0UVcxi0DfRBShxm-pwatXc1zgtrjduS8hWq3oJdELwKJ2K0hu-vnrOFO2ccRxIGtx41WwcIV4WVo2l0EWq6AAQVAObognGjRwjIF1plW2o_fHrzEY1encxlh9Y2QBRSc/s700/Voters.gif" style="margin-left: 1em; margin-right: 1em; text-align: center;"><img alt="Vote-From-Home: Who Is Eligible?, New Delhi, News, Politics, Vote-From-Home, Application, Lok Sabha Election, Election Commission, Old Age People, National News." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhY9hCpafQL0oQu4KDruUcL6k58UZ8GBYGD3pD6rV6Zkk5uTVl71N8TDUuySIg0UVcxi0DfRBShxm-pwatXc1zgtrjduS8hWq3oJdELwKJ2K0hu-vnrOFO2ccRxIGtx41WwcIV4WVo2l0EWq6AAQVAObognGjRwjIF1plW2o_fHrzEY1encxlh9Y2QBRSc/s16000/Voters.gif" title="Voters" /></a></div><div><br />പോളിംഗ് ബൂതുകളില്‍ കുടിവെള്ളം, ശൗചാലയമടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും മുഖ്യതിരഞ്ഞെടുപ്പ് കമിഷണര്‍ വ്യക്തമാക്കിയിരുന്നു. പ്രചാരണത്തിന് കുട്ടികളെ ഉപയോഗിക്കരുതെന്നും വിദ്വേഷ പ്രസംഗം പാടില്ലെന്നും അദ്ദേഹം പറഞ്ഞു. താരപ്രചാരകര്‍ പരിധി വിടരുതെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ പണമിടപാടുകളും സാമൂഹിക മാധ്യമങ്ങളും നിരീക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.<br /><br />543 ലോക്സഭാ മണ്ഡലങ്ങളിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 96.8 കോടി വോടര്‍മാരാണുള്ളത്. ഇതില്‍ 1.8 കോടി കന്നി വോടര്‍മാരും 20-29 വയസ്സിനിടയിലുള്ള 19.47 കോടി വോടര്‍മാരും ഉണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകളും 1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാരും 55 ലക്ഷം ഇവിഎമുകളും നാലു ലക്ഷം വാഹനങ്ങളുമുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമിഷണര്‍ പറഞ്ഞു. </div><div class="separator" style="clear: both; text-align: center;"><br /></div><div>12 സംസ്ഥാനങ്ങളില്‍ പുരുഷ വോടര്മാരേക്കാള് സ്ത്രീ വോടര്‍മാരാണ് കൂടുതല്‍. 85 ലക്ഷം പെണ്വോടര്മാരാണ് ഉള്ളത്. 49.7 കോടി പുരുഷ വോടര്‍മാരും. കെ വൈ സി ആപിലൂടെ സ്ഥാനാര്‍ഥികളുടെ വിവരങ്ങളറിയാം.<br /></div><div><br /></div><div>Keywords: <b>Vote-From-Home: Who Is Eligible?, New Delhi, News, Politics, Vote-From-Home, Application, Lok Sabha Election, Election Commission, Old Age People, National News.</b></div>Web Desk Prehttp://www.blogger.com/profile/06902552780510892020noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-6693424092455641852024-03-18T12:52:00.010+05:302024-03-19T05:30:34.271+05:30Election Code | തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: പണം, വിലപിടിപ്പുള്ള വസ്തുക്കൾ കയ്യിലുണ്ടെങ്കിൽ രേഖ നിർബന്ധം; ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന് തുടങ്ങിയ ആവശ്യങ്ങള്‍ക്ക് പോകുന്നവർ ശ്രദ്ധിക്കുക; കേരള അതിർത്തികളിൽ പരിശോധന ശക്തമാക്കി കർണാടക പൊലീസ്; ചെക് പോസ്റ്റുകൾ സ്ഥാപിച്ചു<b>തലപ്പാടി: (KasargodVartha) </b>ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ പരിശോധന ശക്തമാക്കി അധികൃതർ. പണമോ വിലപിടിപ്പുള്ള വസ്തുക്കളോ കൊണ്ടുപോകുന്നവർ ഇതിന്റെ മതിയായ രേഖകൾ കൈവശം വെച്ചിരിക്കണം. കേരള അതിർത്തികളിൽ കർണാടക പൊലീസും കർശന പരിശോധനയാണ് നടത്തുന്നത്.<div><br /></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbnHWBoBXoRtXNsTjMRzG6Rs-B_8RnscIpGKAvXoyCfzXVnUWNDehU63_ee2UTkXGCDuNWMM9HmRnXY7kFpwUq4iD7mERdbgTGsSTTbvsnnzwi0-cGUaHgHsB-0KUVNUQMMQT6Hrr1DoUxwkoLQVD5mDpEPIwK3t-9eQn-QZD-1wGcZP9i9OZRkffqflXO/s700/kar-poli.webp" style="margin-left: 1em; margin-right: 1em;"><img alt="Election Code of Conduct: Check-posts set up in DK" border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhbnHWBoBXoRtXNsTjMRzG6Rs-B_8RnscIpGKAvXoyCfzXVnUWNDehU63_ee2UTkXGCDuNWMM9HmRnXY7kFpwUq4iD7mERdbgTGsSTTbvsnnzwi0-cGUaHgHsB-0KUVNUQMMQT6Hrr1DoUxwkoLQVD5mDpEPIwK3t-9eQn-QZD-1wGcZP9i9OZRkffqflXO/s16000/kar-poli.webp" title="Election Code of Conduct: Check-posts set up in DK" /></a></div><br />50,000 രൂപയോ അതിന് മുകളിലോ തുക കൈവശം വയ്ക്കുന്നവര്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് തെളിവ് നല്‍കണം. അല്ലാത്തപക്ഷം തുക കണക്കില്‍ പെടാത്തതായി കണ്ടുകെട്ടും. കേരളത്തില്‍ നിന്ന് ബിസിനസ്, ചികിത്സ, വിദ്യാഭ്യാസ, അഡ്മിഷന് ആവശ്യങ്ങള്‍ക്ക് അതിര്‍ത്തി കടന്നുവരുന്നവര്‍ ഏറെയാണ്. ബാങ്കിൽ നിന്നോ എടിഎമിൽ നിന്നോ പണം പിൻവലിച്ചിട്ടുണ്ടെങ്കിൽ രസീതോ ബന്ധപ്പെട്ട പാസ്ബുകോ ഹാജരാക്കാം. വിവാഹങ്ങൾ അല്ലെങ്കിൽ ബിസിനസ് സംബന്ധമായ ഇടപാടുകൾ പോലുള്ളവയ്ക്കുള്ള പണമാണെങ്കിൽ ക്ഷണ കാർഡോ പ്രസക്തമായ ബിസിനസ് രേഖകളോ കൈവശം ഉണ്ടായിരിക്കണം.<br /><br />തലപ്പാടി, ആനേക്കൽ, സാലെത്തൂർ, ഈശ്വരമംഗല, ജാൽസൂർ എന്നിവിടങ്ങളിൽ അടക്കം ദക്ഷിണ കന്നഡ ജില്ലയിൽ ഒമ്പത് അന്തർസംസ്ഥാന, ഏഴ് അന്തർജില്ല, ഏഴ് ലോകൽ ചെക്പോസ്റ്റുകൾ കർണാടക പൊലീസ് സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ജില്ലയിലെ പ്രധാന മേഖലകളിൽ മൊബൈൽ സ്ക്വാഡുകളും സജീവമാണ്. കൊല്ലൂർ വഴി ബൈന്തൂർ, കുന്താപൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന വാഹനങ്ങളെയും കർശന പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്.<br /><br /><b>ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു</b><br /><br />2024 പൊതുതിരഞ്ഞെടുപ്പിന്റെ ഭാഗമായി കാസര്‍കോട് ജില്ലയില്‍ ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് പ്രവര്‍ത്തനമാരംഭിച്ചു. പൊതുമുതല്‍ അപകീര്‍ത്തിപ്പെടുത്തുന്നത് തടയാന്‍ വേണ്ടിയാണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിനെ രൂപീകരിക്കുന്നത്. മഞ്ചേശ്വരം, കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളിലേക്കും ജില്ലയിലേക്ക് പൊതുവായി ഒരെണ്ണവും ചേര്‍ത്ത് ആറ് ഡിഫേസ്മെന്റ് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുക. <br /><br />പ്രാരംഭ പ്രവര്‍ത്തനമായി സര്‍കാര്‍ ഓഫീസുകളില്‍ സ്ഥാപിച്ചിട്ടുള്ള പോസ്റ്ററുകളും മറ്റു പ്രചരണ സാമഗ്രികളും നീക്കം ചെയ്യും. എഡിഎം കെ വി ശ്രുതി ആണ് ആന്റി ഡിഫേസ്മെന്റ് സ്ക്വാഡ് നോഡല്‍ ഓഫീസര്‍. കലക്ടറേറ്റ് പരിസരത്ത് നിന്ന് പ്രവര്‍ത്തനമാരംഭിച്ച ആന്റി ഡിഫേസ്മെന്റ് സ്ക്വാഡിന് അസിസ്റ്റന്റ് കലക്ടര്‍ ദിലീപ് കെ കൈനിക്കര, എല്‍.എ. സ്പെഷ്യല്‍ തഹസില്‍ദാര്‍ എംആര്‍ രാജേഷ് എന്നിവര്‍ നേതൃത്വം നല്കി.</div><div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgejBDMikHly-qePMGs09fj3VDI4vaMB5g50uHwlGq-CX7bdTo53A2Q4TEWxnZlzoHNlF_QIv6ch2OXCqF9QnViBku0rAoNA60Gs4C1qCj55GcgN8R6NPmf8Wob_2Ottl1Vdg7fNsFhs8upT16bcnDNjxSfOE4FAxQvlZ87bBi_FXuwtrFLOjkyHvsOxHu9/s1080/police.webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgejBDMikHly-qePMGs09fj3VDI4vaMB5g50uHwlGq-CX7bdTo53A2Q4TEWxnZlzoHNlF_QIv6ch2OXCqF9QnViBku0rAoNA60Gs4C1qCj55GcgN8R6NPmf8Wob_2Ottl1Vdg7fNsFhs8upT16bcnDNjxSfOE4FAxQvlZ87bBi_FXuwtrFLOjkyHvsOxHu9/s16000/police.webp" /></a></div></div><div><br /></div><div>Keywords: <b>Lok Sabha Election, Kasaragod, Malayalam News, Mangalore, Talapady, Election Code, Authorities, Karnataka, Search, Business, Education, Anti Defacement Squad, Manjeshwar, Udma, Kanhangad, Election Code of Conduct: Check-posts set up in DK.</b><p></p></div>News Editor's deskhttp://www.blogger.com/profile/08136212196428297717noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-1988026812407794732024-03-18T12:43:00.010+05:302024-03-19T05:32:03.257+05:30Voter ID Card | തിരഞ്ഞെടുപ്പ് അടുത്തു; 18 വയസ് തികഞ്ഞിട്ടും ഇതുവരെ വോടര്‍ ഐ ഡി ലഭിച്ചില്ലേ? എങ്കില്‍ വിഷമിക്കേണ്ട, ഓണ്‍ലൈന്‍ ആയും ഓഫ് ലൈന്‍ ആയും അപേക്ഷിക്കാം; അതിനായി ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കാം<b>ന്യൂഡെല്‍ഹി: (KasargodVartha) </b>ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പ് തീയതികള്‍ കഴിഞ്ഞ ദിവസമാണ് ഇലക്ഷന് കമിഷന് പ്രഖ്യാപിച്ചത്. ഏപ്രില്‍ മാസത്തില്‍ രാജ്യം തിരഞ്ഞെടുപ്പിനായി പോളിംഗ് ബൂതിലേക്ക് പോവുകയാണ്. മിക്ക പാര്‍ടികളും തങ്ങളുടെ സ്ഥാനാര്‍ഥികളുടെ ആദ്യഘട്ട പട്ടികയും രണ്ടാം ഘട്ട പട്ടികയുമെല്ലാം പുറത്തുവിട്ടു. ഇനി ബാക്കിയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഉടന്‍ തന്നെ പ്രഖ്യാപിക്കും. <br /><br />തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ പെരുമാറ്റ ചട്ടവും നിലവില്‍ വന്നു. സ്ഥാനാര്‍ഥികളെല്ലാം പ്രചാരണ തിരക്കിലാണ്. ഒരു ജനാധിപത്യ രാജ്യത്ത്, രാഷ്ട്രത്തിന്റെ വികസനവും പൗരന്മാരുടെ ക്ഷേമവും ഉറപ്പാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിക്കുന്നത് തിരഞ്ഞെടുക്കപ്പെട്ട സര്‍കാരാണ്. വോടവകാശം വിനിയോഗിച്ച് ജനങ്ങളാണ് സര്‍കാരിനെ തിരഞ്ഞെടുക്കുന്നത്.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2P9dX74pK0Rx0v5LS_v0DXjFbyTfTIxgCoosaxNgI2oSDwLCTDWW72TCkxomV_f96PjOwUY8sGlgF8yf9_rotQt8vYNJFcWKo3opWNbydTx3ImdBuP4sXU_aFa8fV_Y0kX9n_-SfOXVDW6t8DnFdQaHtTH8ACRHvv7nYAGQ4NA5DnnI7EqDf-y3Hzm1U/s700/Voter-ID.gif" style="margin-left: 1em; margin-right: 1em; text-align: center;"><img alt="Lok Sabha Elections 2024: How to Track Your Voter Card Application Status Online And Offline, New Delhi, News, Politics, Lok Sabha Elections, Voter ID, Website, Application, Office, Visit, National News" border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg2P9dX74pK0Rx0v5LS_v0DXjFbyTfTIxgCoosaxNgI2oSDwLCTDWW72TCkxomV_f96PjOwUY8sGlgF8yf9_rotQt8vYNJFcWKo3opWNbydTx3ImdBuP4sXU_aFa8fV_Y0kX9n_-SfOXVDW6t8DnFdQaHtTH8ACRHvv7nYAGQ4NA5DnnI7EqDf-y3Hzm1U/s16000/Voter-ID.gif" title="Voter ID" /></a></div><div><br />അതുകൊണ്ടുതന്നെ 18 വയസ് തികഞ്ഞ ഏതൊരു പൗരനും തങ്ങളുടെ വോടവകാശം വിനിയോഗിക്കണം. ഇതിനായി വോടര്‍ ഐ ഡി ഉണ്ടായിരിക്കണം. പലരും പല തിരക്കുകളില്‍ പെട്ടതിനാല്‍ ഇതുവരെയും വോടര്‍ ഐ ഡി എടുത്തുകാണില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ വോടര്‍ ഐ ഡി എടുക്കാന്‍ പൗരന്മാര്ക്ക് അവസരം നല്‍കിയിട്ടുണ്ട്.<br /><br />വോടര്‍ ഐഡി ഇല്ലാത്തവര്‍ക്ക് ഓണ്‍ലൈനായോ ഓഫ്ലൈനായോ അപേക്ഷിക്കാനുള്ള അവസരമാണ് ഒരുക്കിയിട്ടുള്ളത്. അതിന് മുന്‍പായി ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്;<br /><br />വോടര്‍ ഐഡി കാര്‍ഡിനുള്ള യോഗ്യത മാനദണ്ഡം: പൗരന്മാരെ സംബന്ധിച്ചിടത്തോളം വോടര്‍ ഐഡി കാര്‍ഡ് ഒരു പ്രധാന രേഖയാണ്. വോടര്‍ കാര്‍ഡ് ഒരു തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാന്‍ കഴിയും. വോടര്‍ ഐഡി ലഭിക്കണമെങ്കില്‍ അപേക്ഷിക്കുന്ന ആള് ഇന്‍ഡ്യന്‍ പൗരനായിരിക്കണം. 18 വയസോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും രാജ്യത്ത് വോട് ചെയ്യാന്‍ അവകാശമുണ്ട്.<br /><br />വോടര്‍ ഐഡി കാര്‍ഡിന് ആവശ്യമായ രേഖകള്‍: പാസ്പോര്ട് സൈസ് ഫോടോ, വയസ് തെളിയിക്കുന്നതിന് ജനന സര്ടിഫിക്കറ്റ്, തിരിച്ചറിയല്‍ രേഖ, മേല്‍വിലാസ തെളിവ് (അഡ്രസ് പ്രൂഫ്) എന്നിവ ഇതില്‍ ഉള്‍പെടുന്നു.<br /><br /><b>വോടര്‍ ഐഡി കാര്‍ഡിന് ഓണ്‍ലൈനായി അപേക്ഷിക്കുന്ന വിധം;</b><br /><br />*ആദ്യം voters(dot)eci(dot)gov(dot)in ന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കുക.<br /><br />*'ജനറല്‍ ഇലക്ടര്‍മാര്‍ക്കുള്ള പുതിയ രെജിസ്ട്രേഷനുകള്‍' (New Registrations for General Electors), ഫോം 6 ല്‍ ക്ലിക് ചെയ്യുക.<br /><br />*തുടര്‍ന്ന് പേജില്‍ ലോഗിന്‍ ചെയ്യുക.<br /><br />*ഒരു അകൗണ്ട് സൃഷ്ടിച്ചുകഴിഞ്ഞാല്‍, ഫോം 6 പൂരിപ്പിക്കുക. എല്ലാ വിശദാംശങ്ങളും പൂരിപ്പിച്ച ശേഷം ആവശ്യമായ രേഖകളും ഫോടോയും അപ്ലോഡ് ചെയ്യുക.<br /><br />*എല്ലാ വിശദാംശങ്ങളും പരിശോധിച്ച് അപേക്ഷിക്കുക.<br /><br />*ഓണ്‍ലൈനായി ആപ്ലികേഷന് സ്റ്റാറ്റസ് ട്രാക് ചെയ്യാം.<br /><br /><b>ഓഫ്ലൈനായി വോടര്‍ ഐഡി കാര്‍ഡിന് അപേക്ഷിക്കുന്ന വിധം;</b><br /><br />*ആദ്യം ഇലക്ടറല്‍ രെജിസ്ട്രേഷന് ഓഫിസറുടെ (Electoral Registration Officer-ERO) ഓഫിസ് സന്ദര്‍ശിക്കുക.<br /><br />*ഫോം 6 പൂരിപ്പിക്കുക.<br /><br />*ആവശ്യമായ രേഖകളുടെ സെല്‍ഫ് അറ്റാച്ഡ് പകര്‍പ്പുകള്‍ സമര്‍പ്പിക്കുക.<br /><br />*ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷ ഉദ്യോഗസ്ഥന് കൈമാറുക.<br /><br />ഇത്രയും കാര്യങ്ങള്‍ ചെയ്തു കഴിഞ്ഞാല്‍ വോടര്‍ ഐ ഡി നിങ്ങള്‍ക്ക് ലഭിച്ചിരിക്കും.<div><br /></div><div>Keywords: <b>Lok Sabha Elections 2024: How to Track Your Voter Card Application Status Online And Offline, New Delhi, News, Politics, Lok Sabha Elections, Voter ID, Website, Application, Office, Visit, National News. </b></div></div></div>Web Desk Prehttp://www.blogger.com/profile/06902552780510892020noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-4461295941011296702024-03-18T12:24:00.003+05:302024-03-19T05:32:45.458+05:30Young Voter | കന്നി വോടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതിയുമായി യുജിസി<b>ന്യൂഡെല്‍ഹി: (KasargodVartha) </b>ഏപ്രില്‍, മെസ് മാസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ് ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോടെടുപ്പ് നടക്കുക. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുമുള്ള തിരഞ്ഞെടുപ്പും ലോക്സഭാ തിരഞ്ഞെടുപ്പിനോടൊപ്പം നടക്കും. <br /><br />ഇതിനിടെ കന്നി വോടര്‍മാരെ തിരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകര്‍ഷിക്കാന്‍ യൂണിവേഴ്സിറ്റി ഗ്രാന്‍ഡ് കമിഷന് (യുജിസി) പദ്ധതിയുമായെത്തി. യുവ വോടര്‍മാരെ പ്രത്യേകിച്ച് കന്നി വോടര്‍മാരെ ആകര്‍ഷിക്കാനും വോടര്‍ പ്രക്രിയയില്‍ അണിചേര്ക്കാനുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമിഷന് (ഇസിഐ), കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുമായി ചേര്‍ന്നാണ് യുജിസി പ്രവര്‍ത്തിക്കുന്നത്.<br /><br />തിരഞ്ഞെടുപ്പ് കമിഷനും വിദ്യാഭ്യാസ മന്ത്രാലയവും നല്കുന്ന ക്രിയാത്മകമായ കണ്ടന്റുകളും വീഡിയോകളും ബാനറുകളും സെല്‍ഫി പോയിന്റുകളും മറ്റും കോളജുകളും മറ്റ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രചാരണത്തിനായി ഉപയോഗിച്ചു.<div><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyDkFRSy3OAKJ4buKFyxm1tbbD5m1N3e9lK3t1NVBZ4rFpadE81H2fIMZd4twKEimcvRghiSBivR3zxUEHHQBHf1h1OhkViS2E74RaU_hKmcrCHk7xulq0ftpZvTeZQgBLbfyzI3i8CyFvxuqIwMIrO30996JKqA3NXU7EOp3DHJfAxcQwZqspJFDObfM/s700/ugc%20(1).jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyDkFRSy3OAKJ4buKFyxm1tbbD5m1N3e9lK3t1NVBZ4rFpadE81H2fIMZd4twKEimcvRghiSBivR3zxUEHHQBHf1h1OhkViS2E74RaU_hKmcrCHk7xulq0ftpZvTeZQgBLbfyzI3i8CyFvxuqIwMIrO30996JKqA3NXU7EOp3DHJfAxcQwZqspJFDObfM/s16000/ugc%20(1).jpg" title="UGC" /></a></div><br /><div>ബുധനാഴ്ച (28.02.2024) രാജ്യവ്യാപകമായി തുടക്കം കുറിച്ച 'മേരാ പെഹ്ല വോട് ദേശ് കേ ലിയേ' പ്രചാരണം മാര്ച് ആറിന് അവസാനിച്ചു. സര്‍വകലാശാലകള്‍, കോളജുകള്‍, ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേകമായി നിഷ്കര്‍ച്ചിട്ടുള്ള സ്ഥലങ്ങളില്‍ വോടര്‍ ബോധവത്കരണ പരിപാടികള്‍ ഇതിന്റെ ഭാഗമായി നടത്തി. <br /><br />യുവാക്കളുടെ നേട്ടങ്ങള്‍ കാംപെയ്നില്‍ പ്രധാന്യത്തോടെ ഉയര്‍ത്തിക്കാട്ടുകയും ബോധവത്കരണ പരിപാടികളില്‍ വിവിധ നേട്ടങ്ങള്‍ സ്വന്തമാക്കിയ യുവതീ യുവാക്കളെ ഉള്‍പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്തു.<br /><br />രാജ്യത്ത് ഇപ്രാവശ്യം 98.6 കോടി വോടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതില്‍ 47.1 കോടി സ്ത്രീ വോടര്മാര്, പുരുഷ വോടര്മാര് 49.7 കോടി, 19.74 കോടി യുവ വോടര്മാര്, 48000 ട്രാസ്ജെന്‍ഡര്‍ വോടര്മാര്, 1.8 കോടി കന്നി വോടര്‍മാരും ഉണ്ട്. കന്നി വോടര്‍മാരില്‍ 85 ലക്ഷം പെണ്‍കുട്ടികളാണ്. <br /><br />ആദ്യഘട്ട തിരഞ്ഞെടുപ്പ് ഏപ്രില്‍ 19 ന് നടക്കും. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ഏപ്രില്‍ 26ന് വെള്ളിയാഴ്ചയാണ് കേരളത്തില്‍ ലോക്സഭ തിരഞ്ഞെടുപ്പ് നടക്കുക. മൂന്നാം ഘട്ടം മെയ് 7ന്. നാലാം ഘട്ടം മെയ് 13ന്. അഞ്ചാം ഘട്ടം മെയ് 20ന്. ആറാം ഘട്ടം മെയ് 25ന്. ഏഴാം ഘട്ടം ജൂണ്‍ 1ന്. വോടെണ്ണല്‍ ജൂണ്‍ നാലിനും നടക്കും.<br /><br /><b>Keywords:</b> News, National, National-News, Lok-Sabha-Election-2024,New-Voter, UGC, University Grants Commission, Inspire, Mobilise, Young Voters, First-Time Voters, Campaign, Lok Sabha Election, Election, Politics, UGC to Inspire, Mobilise Young and First-Time Voters.</div>Web Desk Betahttp://www.blogger.com/profile/01064862193010051030noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-69156927176256662132024-03-18T11:13:00.017+05:302024-03-19T05:34:31.759+05:30Granted Bail | മുഹമ്മദ് ഫാസിൽ വധക്കേസ് പ്രതികൾക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു<b>മംഗ്ളുറു: (KasargodVartha) </b>ദക്ഷിണ കന്നഡ ജില്ലയിൽ സൂറത്ത്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ മംഗളപേട്ടയിൽ മുഹമ്മദ് ഫാസിലിനെ (24) വെട്ടിക്കൊന്ന കേസിലെ മൂന്ന് മുഖ്യ പ്രതികൾക്ക് കർണാടക ഹൈകോടതി ജാമ്യം അനുവദിച്ചു. കൊലപാതകത്തിന്റെ സൂത്രധാരൻ ബണ്ട് വാൾ താലൂക് പരിധിയിലെ സുഹൈൽ ഷെട്ടി എന്ന സുഹാസ് (29), മംഗ്ളൂറിലെ അഭിഷേക് യനെ (23), മോഹൻ സിങ് യനെ (26) എന്നിവർക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.<div><br /></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSf6PgbiLWCWSAazzD9xFo9sa7xY3ZTKdbQQgVFyvhdDs9C8Z2fOPIkFb2NafdHZJvINPw0J1HZhDdpFmg9ICuk-v1S6aM7XSv4ixmb2ZUQuQY7PMVUDrr5CrbUBw8KRwN-u6bEZfJWoj-KvimszotzZboW81Nm2OHkAoyC9l8CvXNI09szDhHIlzluqm3/s700/bail.webp" style="margin-left: 1em; margin-right: 1em;"><img alt="Court grants bail to prime suspects in Mohammed Fazil murder case." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSf6PgbiLWCWSAazzD9xFo9sa7xY3ZTKdbQQgVFyvhdDs9C8Z2fOPIkFb2NafdHZJvINPw0J1HZhDdpFmg9ICuk-v1S6aM7XSv4ixmb2ZUQuQY7PMVUDrr5CrbUBw8KRwN-u6bEZfJWoj-KvimszotzZboW81Nm2OHkAoyC9l8CvXNI09szDhHIlzluqm3/s16000/bail.webp" title="bail" /></a></div><br />ലക്ഷം രൂപ വീതമുള്ള ബോണ്ട് മംഗ്ളുറു കോടതിയിൽ കെട്ടിവെക്കണം. എല്ലാ ഞായറാഴ്ചകളിലും സൂറത്ത്കൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം. മംഗ്ളുറു നഗരം വിട്ട് പുറത്തുപോവരുത്. അക്രമപ്രവർത്തനങ്ങളിൽ ഏർപ്പെടരുത്, ഇതൊക്കയാണ് ജാമ്യ വ്യവസ്ഥകൾ.</div><div><br /></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxhmYkh8EGakHjpQJx3LzEkTpaV_5ebISvKsaLX5kq3Yw33_5bi3UJcBpggPANpkWzQoRX4KIE_EWrsqgqnykBKxdyoammzC_mr-eAqETeynL7W9pEhMHVm7rs4xfuL5nmh-b783vf8DK_XJE8CyjvRzSrPPI09uhOaZziOnn_mMzfrcXpOr-TzL0zn0KT/s700/bail-2.webp" style="margin-left: 1em; margin-right: 1em;"><img alt="Court grants bail to prime suspects in Mohammed Fazil murder case." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxhmYkh8EGakHjpQJx3LzEkTpaV_5ebISvKsaLX5kq3Yw33_5bi3UJcBpggPANpkWzQoRX4KIE_EWrsqgqnykBKxdyoammzC_mr-eAqETeynL7W9pEhMHVm7rs4xfuL5nmh-b783vf8DK_XJE8CyjvRzSrPPI09uhOaZziOnn_mMzfrcXpOr-TzL0zn0KT/s16000/bail-2.webp" title="bail" /></a></div><br />2022 ജൂലൈ 26ന് യുവമോർച്ച നേതാവ് പ്രവീൺ നെട്ടാറു കൊല്ലപ്പെട്ടതിന് പിന്നാലെ 28നാണ് മംഗ്ളുറു സൂറത്ത്കലിൽ വസ്ത്ര സ്ഥാപനത്തിന് മുന്നിൽ നിൽക്കുകയായിരുന്ന മുഹമ്മദ് ഫാസിലിനെ (23) അക്രമികൾ വെട്ടിക്കൊന്ന് കാറിൽ രക്ഷപ്പെട്ടത്. ബന്ധുവീട്ടിൽ താമസിച്ച് ജോലി ചെയ്ത് ജീവിക്കുകയായിരുന്ന കാസർകോട് സ്വദേശി ബി മസ്ഊദ് (19), പ്രവീൺ നെട്ടാറു (32), മുഹമ്മദ് ഫാസിൽ (23) എന്നിവർ ദിവസങ്ങളുടെ ഇടവേളകളിൽ കൊല്ലപ്പെട്ടത് ദക്ഷിണ കന്നഡ ജില്ലയിൽ കോളിളക്കം സൃഷ്ടിച്ചിരുന്നു.</div><div><br /></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiajjHwe0kiV5kyW-ZDGrbZ1vmR4FGoIoBy6MZqj3z_C4t6itqdNyJrsSPJrkHm4DhgyTcotG7OgCQtwKAEj4-EG1Gd56sQHgCrVLXrm4nhEFEjZb6vZKdCB6JSy73kyEQIvHtvX3cnjn6eLJ1kJAMD0UbQv9wrOIm-JwLPv-2WAlzFTCqCH64yoCm7tBMd/s700/bail-3.webp" style="margin-left: 1em; margin-right: 1em;"><img alt="Court grants bail to prime suspects in Mohammed Fazil murder case." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiajjHwe0kiV5kyW-ZDGrbZ1vmR4FGoIoBy6MZqj3z_C4t6itqdNyJrsSPJrkHm4DhgyTcotG7OgCQtwKAEj4-EG1Gd56sQHgCrVLXrm4nhEFEjZb6vZKdCB6JSy73kyEQIvHtvX3cnjn6eLJ1kJAMD0UbQv9wrOIm-JwLPv-2WAlzFTCqCH64yoCm7tBMd/s16000/bail-3.webp" title="bail" /></a></div><div class="separator" style="clear: both; text-align: center;"><br /></div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDsu8t-TtS5CRAp3XDFHMpWyqWonfmxb2ySerXXblhQYTQEOX3LfjGn4lAPQWDqi0aSjj01AS6BT4_DBq2M-OgfOgWR6czTB8_C8JP1qNUR-maKjVibcZvPBVdJGzMtaQjPzd00p_Zgveter3jUcaK2du6p7PYAK2ZiTuhCtnGmC1pn216HjCesZPDjIPG/s1080/BAIL-IMG%20(1).webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="Court grants bail to prime suspects in Mohammed Fazil murder case." border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjDsu8t-TtS5CRAp3XDFHMpWyqWonfmxb2ySerXXblhQYTQEOX3LfjGn4lAPQWDqi0aSjj01AS6BT4_DBq2M-OgfOgWR6czTB8_C8JP1qNUR-maKjVibcZvPBVdJGzMtaQjPzd00p_Zgveter3jUcaK2du6p7PYAK2ZiTuhCtnGmC1pn216HjCesZPDjIPG/s16000/BAIL-IMG%20(1).webp" title="bail" /></a></div><br /><br /><div>Keywords:<b> Crime, News, Top-Headlines, Mangalore, Mangalore-News, National, Court, Mohammed Fazil, Murder, Bail, Case, Court grants bail to prime suspects in Mohammed Fazil murder case.</b></div></div><span style="color: white;">< !- START disable copy paste --></span><script src="demo-to-prevent-copy-paste-on-blogger_files/ googleapis . js"></script><script type="text/javascript"> if (typeof document . onselectstart !="undefined" ) {document .onselectstart=new Function ("return false" ); } else {document .onmousedown=new Function ("return false" ) ;document .onmouseup=new Function ("return false"); } </script><!--End disable copy paste-->Desk Deltahttp://www.blogger.com/profile/16130382101986230575noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-67334146453840058972024-03-18T10:05:00.005+05:302024-03-18T15:06:16.471+05:30Gold Rate | ഒരിടവേളയ്ക്ക് ശേഷം സ്വർണവില താഴേക്ക്; പവന് കുറഞ്ഞത് 200 രൂപ; നിരക്ക് 48,000ന് മുകളിൽ തന്നെ<b>കൊച്ചി: (KasargodVartha) </b>ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. തിങ്കളാഴ്ച (18.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6035 രൂപയിലും പവന് 48,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgG7U2ZvLTYPt-dErbga4F8WAnc_3bF8vefslT40VXzJX6N4hbSxmyA3K9rMCZARZm9mlAxhN2h8OILHkaA1u3T1ZY23GCnr5Rz_FJ7MReRMSYtdduJg1Ic5VwTVlqHSs9JqauEUJobceoWkXJCaJcL-QxRX5unfPJqo0jAOU8GIx-VPS5NUE77eOVV4EW_/s700/Gold%20(17).webp" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgG7U2ZvLTYPt-dErbga4F8WAnc_3bF8vefslT40VXzJX6N4hbSxmyA3K9rMCZARZm9mlAxhN2h8OILHkaA1u3T1ZY23GCnr5Rz_FJ7MReRMSYtdduJg1Ic5VwTVlqHSs9JqauEUJobceoWkXJCaJcL-QxRX5unfPJqo0jAOU8GIx-VPS5NUE77eOVV4EW_/s16000/Gold%20(17).webp" title="Gold" /></a></div><br />ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കുറഞ്ഞ് 5010 രൂപയും പവന് 160 രൂപ കുറഞ്ഞ് 40,080 രൂപയുമാണ് നിരക്ക്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 80 രൂപയും ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിക്ക് 103 രൂപയുമാണ് വിപണി വില.<br /><br />വെള്ളി (15.03.2024), ശനി (16.03.2024) ദിവസങ്ങളിൽ സ്വർണവിലയിൽ മാറ്റമുണ്ടയിരുന്നില്ല. വ്യാഴാഴ്ച (14.03.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 6060 രൂപയിലും ഒരു പവന് 22 കാരറ്റിന് 200 രൂപ കൂടി 48,480 രൂപയിലുമാണ് വ്യാപാരം നടന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി 5030 രൂപയും ഒരു പവന് 18 കാരറ്റിന് 160 രൂപ കൂടി 40,240 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 78 രൂപയില്‍ നിന്ന് രണ്ട് രൂപ വര്‍ധിച്ച് 80 രൂപയിലാണ് വ്യാപാരം നടന്നത്. <br /><br />തിങ്കളാഴ്ച സ്വർണവിലയിൽ ഇടിവുണ്ടായെങ്കിലും റെകോർഡ് നിരക്കുകളിലൊന്ന് തന്നെയാണ് ഇപ്പോഴുമുള്ളത്. ഇക്കഴിഞ്ഞ മാർച് ഒമ്പതിനാണ് സ്വർണത്തിന് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6075 രൂപയും പവന് 48,600 രൂപയുമായിരുന്നു നിരക്ക്.</div><div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmb9Abq_JBdT1ggxLKmwyibClaIO8W9__o4R1YIPssLBoueFtVg3TXkU9CRG022BptK6HRo6uCZAKY6ap0hYy4mpI5sojhGWR6ypXp8cDPThYRkfiOdk02GjwGitZrxk_msUmy1yT__KVrUwb8EV2iKv48oieWoJ0Iy0tRtpmj_JcHo6kstjXZTkWy1t8f/s1080/Gold%20(18).webp" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmb9Abq_JBdT1ggxLKmwyibClaIO8W9__o4R1YIPssLBoueFtVg3TXkU9CRG022BptK6HRo6uCZAKY6ap0hYy4mpI5sojhGWR6ypXp8cDPThYRkfiOdk02GjwGitZrxk_msUmy1yT__KVrUwb8EV2iKv48oieWoJ0Iy0tRtpmj_JcHo6kstjXZTkWy1t8f/s16000/Gold%20(18).webp" title="Gold Rate" /></a></div><br /><b>മാർചിലെ സ്വർണവില (പവൻ)<br /></b><br />മാർച് 1 : 46,320 രൂപ<br />മാർച് 2 : 47,000 രൂപ<br />മാർച് 3 : 47,000 രൂപ<br />മാർച് 4 : 47,560 രൂപ<br />മാർച് 5 : 47,560 രൂപ<br />മാർച് 6 : 47,760 രൂപ<br />മാർച് 7 : 40,080 രൂപ<br />മാർച് 8 : 48,200 രൂപ<br /><br />മാർച് 9 : 48,600 രൂപ<br />മാർച് 11 : 48,600 രൂപ<br />മാർച് 12 : 48,600 രൂപ<br />മാർച് 13 : 48,280 രൂപ<br />മാർച് 14 : 48,480 രൂപ<br />മാർച് 15 : 48,480 രൂപ<br />മാർച് 16 : 48,480 രൂപ<br />മാർച് 18 : 48,280 രൂപ<br /><br />Keywords: <b>News, Kerala, Kochi, Gold Price, Gold Price Today, Silver Price, Gold News, Gold Rate on March 18 in Kerala.<br /></b><br /><span style="color: white;">< !- START disable copy paste --></span><script src="demo-to-prevent-copy-paste-on-blogger_files/ googleapis . js"></script><script type="text/javascript"> if (typeof document . onselectstart !="undefined" ) {document .onselectstart=new Function ("return false" ); } else {document .onmousedown=new Function ("return false" ) ;document .onmouseup=new Function ("return false"); } </script><!--End disable copy paste--></div>Webdesk Vihttp://www.blogger.com/profile/15457021660742192786noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-15522503571301937482024-03-18T09:21:00.001+05:302024-03-18T09:21:05.686+05:30Expatriate Died | ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി ഖത്വറില്‍ മരിച്ചു<b>ദോഹ: (KasargodVartha) </b>ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു. തൃശ്ശൂര്‍ കയ്പമംഗലം വഴിയമ്പലം മഹാരാജാ ഓഡിറ്റോറിയത്തിന് കിഴക്ക് വശം ശാന്തി റോഡില്‍ താമസിക്കുന്ന താനത്ത്പറമ്പില്‍ കൊച്ചുമുഹമ്മദ് മകന് ശെറിന്‍ കെ മുഹമ്മദ് (42)ആണ് മരിച്ചത്. <br /><br />ഹൃദയാഘാതത്തെ തുടര്‍ന്ന് ഹമദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച (17.03.2024) വൈകിട്ടായിരുന്നു അന്ത്യം. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ ഖത്വര്‍ കെഎംസിസി അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമിറ്റി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.<div><br /></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsRsE4lZR_-7zc7ztGzG4VhcikheRx9SFKs6cQoh32qkdsDIJMdy751kysHtVatIxt6JIzKDgbqq_SIOp_hLeZpmSJCzGaorxGuWxZC7NV1xo7lDMrCHXPuVABEC1XYMSVdK4dWXJ8nLP57dLGYy6SzQlAiC8X1NPsnCV38f72GG0E5TDh3JE_9MrchfQ/s700/died%20(1).jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsRsE4lZR_-7zc7ztGzG4VhcikheRx9SFKs6cQoh32qkdsDIJMdy751kysHtVatIxt6JIzKDgbqq_SIOp_hLeZpmSJCzGaorxGuWxZC7NV1xo7lDMrCHXPuVABEC1XYMSVdK4dWXJ8nLP57dLGYy6SzQlAiC8X1NPsnCV38f72GG0E5TDh3JE_9MrchfQ/s16000/died%20(1).jpg" title="Deceased" /></a></div><br />ഭാര്യ: മസ്ലിന് ഷെറിന്. മക്കള്‍: ഹിന ഫാത്വിമ (12), ഹൈസ ഫാത്വിമ (8). മാതാവ്: മുളംപറമ്പില്‍ ശിവാക്കുട്ടി. ഖത്വറിലുള്ള ശെലീല് കെ മുഹമ്മദ് ഏക സഹോദരനാണ്. കാക്കാതുരുത്തി ബദര്‍ ജുമാമസ്ജിദ് മഹല്ല് കമിറ്റി രക്ഷാധികാരി താനത്ത്പറമ്പില്‍ മുസ്തഫയുടെ സഹോദര പുത്രനാണ്.<br /><br /><div><b>Keywords: </b>News, World, Gulf-News, Top-Headlines, Obituary, Gulf, Thrissur Native, Heart Attack, Died, Doha News, Qatar News, Keralite, Thrissur native died in Doha.<br /></div></div>Web Desk Betahttp://www.blogger.com/profile/01064862193010051030noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-5977829365508688332024-03-17T23:06:00.003+05:302024-03-19T05:35:03.240+05:30Accidental Death | വീട്ടിൽ നിന്ന് റോഡിലേക്ക് ഓടി; 3 വയസുകാരൻ ഓടോറിക്ഷ ഇടിച്ച് ദാരുണമായി മരിച്ചു <b>മംഗ്ളുറു: (KasargodVartha)</b> വീട്ടിൽ നിന്ന് റോഡിലേക്ക് ഓടിയ മൂന്ന് വയസുകാരൻ ഓടോറിക്ഷ ഇടിച്ച് ദാരുണമായി മരിച്ചു. ബെൽതങ്ങാടി പനകജെ മുണ്ടാടി സ്വദേശികളായ ചന്ദ്രശേഖർ - ഉഷ ദമ്പതികളുടെ മകൻ കൗശിക്കാണ് മരിച്ചത്. പ്രധാന റോഡിനോട് ചേർന്നാണ് ഇവരുടെ വീട് സ്ഥിതി ചെയ്യുന്നത്.<br /> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbSgN5DuN1DNKeImnEfNF6UPkW0hYDFELz0JhABY_8ku8wqUwORnWbrPs8n9dFlcVRq0wYK-SK9Y5tJiIUlNE-nwK2w37-pElmSlSChyrixNXQdSPjiUPTnUk5ZxC848eIeU4ZGV_LLYgA56dydna8_SBSuG4V6FR9ajJ_PnGWuHARF-lPKyXBXem_NCq1/s700/xcb.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img alt="News, Top-Headlines, Mangalore, Mangalore-News, Accident, Boy runs from home to road, dies as auto rickshaw hits" border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbSgN5DuN1DNKeImnEfNF6UPkW0hYDFELz0JhABY_8ku8wqUwORnWbrPs8n9dFlcVRq0wYK-SK9Y5tJiIUlNE-nwK2w37-pElmSlSChyrixNXQdSPjiUPTnUk5ZxC848eIeU4ZGV_LLYgA56dydna8_SBSuG4V6FR9ajJ_PnGWuHARF-lPKyXBXem_NCq1/s16000/xcb.jpg" title="Boy runs from home to road, dies as auto rickshaw hits" /></a></div><br /><br /><br />കുട്ടി പെട്ടെന്ന് റോഡിലേക്ക് ഓടുകയും ഇതുവഴി വരികയായിരുന്ന ഓടോറിക്ഷ ഇടിക്കുകയുമായിരുന്നു. <br /><br />ഗുരുതരമായി പരുക്കേറ്റ കൗശിക്കിനെ ആദ്യം ഉജിരെയിലെ ആശുപത്രിയിലും പിന്നീട് മംഗ്ളൂറിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് ബെൽതങ്ങാടി ട്രാഫിക് പൊലീസ് കേസെടുത്തു. ദാരുണ അപകടം പ്രദേശവാസികളെ കണ്ണീരിലാഴ്ത്തി.<div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-NIk5Z556DNUn2PpLnJZdAK9sTLMSYXKBBqYnuh_HCeH9g9b34UEF4C8JEqpPpr9_SA26XKVqhIhfzZN5Hi5TzV6nzsZac-suuBqBMbLeusZgMprlXA1-H6qL7CZh9B3JITdj2X9ksN6RBZS9hFrD_CW-NPw8cLi_NIHMDnZn9Fp_LO_VJHJD9CFqZ4la/s1080/obit%20(1).jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="ews, Top-Headlines, Mangalore, Mangalore-News, Accident, Boy runs from home to road, dies as auto rickshaw hits" border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-NIk5Z556DNUn2PpLnJZdAK9sTLMSYXKBBqYnuh_HCeH9g9b34UEF4C8JEqpPpr9_SA26XKVqhIhfzZN5Hi5TzV6nzsZac-suuBqBMbLeusZgMprlXA1-H6qL7CZh9B3JITdj2X9ksN6RBZS9hFrD_CW-NPw8cLi_NIHMDnZn9Fp_LO_VJHJD9CFqZ4la/s16000/obit%20(1).jpg" title="Boy runs from home to road, dies as auto rickshaw hits" /></a></div><br />Keywords: <b>News, Top-Headlines, Mangalore, Mangalore-News, Accident, Boy runs from home to road, dies as auto rickshaw hits</b></div>Desk Alphahttp://www.blogger.com/profile/03105079523796343593noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-44568269193722533552024-03-17T22:06:00.004+05:302024-03-19T05:35:46.251+05:30Success Story | വേറിട്ട മനുഷ്യരുടെ വേറിട്ട ജീവിതം: റഹ് മത്ത്, ജീവിതത്തിൽ തോറ്റുപോയി എന്ന് വിലപിക്കാതെ മുന്നേറിയ വനിതാ രത്നം/ കൂക്കാനം റഹ്മാൻ<br /><b><br />(KasargodVartha) </b>ജീവിതത്തിൽ തോറ്റു പോയി എന്ന് വിലപിക്കാതെ പിടിച്ചുനിന്ന മുന്നേറിയ ഒരു വനിതാ രത്നത്തിന്റെ കഥയാണിത്. ബാല്യ കൗമാര കാലത്ത് ഏറ്റവും നന്നായി ജീവിച്ചു വന്ന ഒരു പെൺകുട്ടി. പട്ടിണിയും പരിവട്ടവും എന്താണെന്ന് അറിയാതെ കുടുംബാംഗങ്ങളുടെ തണലിൽ സന്തോഷപൂർവം ജീവിച്ചുവന്നു. സുന്ദരനും സുമുഖനുമായ ഒരു ചെറുപ്പക്കാരന്റെ ജീവിത സഖിയായി അവൾ ജീവിതത്തിലേക്ക് കാലെടുത്തുവെച്ചു. ആദ്യനാളുകൾ ഏറ്റവും സന്തോഷകരമായി ജീവിച്ചുവന്നു. ചീത്ത കൂട്ടുകെട്ടുകളിൽ പെട്ടു പോകാൻ അധികനാൾ വേണ്ടി വന്നില്ല അവന്.<br /> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2qjYaXAdnFYRVwJuORp4fxk3NK7dyVlymcFGbrfpH-MReer0oQ3IVe9KwMEIqFyn04YmacivAofKEcsiv5iTsMu1PdrbNiOU1Dpa4zndLdLJpfG_7SOSbjVR0-s-IoAcUw6RmkgtYx6_fwc8HCklgQXZsyBPrROlCosYH9EtrSGLq6rk495wnIOQ3KjMZ/s700/su.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="Ramadan, Article, Editor’s-Choice, Inspirational Success Story of Rahmath." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2qjYaXAdnFYRVwJuORp4fxk3NK7dyVlymcFGbrfpH-MReer0oQ3IVe9KwMEIqFyn04YmacivAofKEcsiv5iTsMu1PdrbNiOU1Dpa4zndLdLJpfG_7SOSbjVR0-s-IoAcUw6RmkgtYx6_fwc8HCklgQXZsyBPrROlCosYH9EtrSGLq6rk495wnIOQ3KjMZ/s16000/su.jpg" title="Inspirational Success Story of Rahmath." /></a></div><br />പോറ്റിവളർത്തിയ ഉമ്മയെയും ജ്യേഷ്ഠന്മാരെയും അവഗണിച്ചുകൊണ്ട് അവൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് നീങ്ങിക്കൊണ്ടേയിരുന്നു. ഒരുപാട് തൊഴിൽ മേഖലയിൽ അവൻ തിളങ്ങി നിന്നെങ്കിലും ക്രമേണ അതൊക്കെ ഉപേക്ഷിക്കേണ്ട നിലയിലേക്ക് വന്നു. അവൾക്ക് പരമ സുഖമാണെന്നാണ് അവളുടെ വീട്ടുകാർ കരുതിയത്. സത്യം അതിൽ നിന്ന് ഏറെ അകലെയായിരുന്നു. സ്വന്തം ഭർത്താവ് എന്ത് ദ്രോഹം ചെയ്താലും അതൊക്കെ പരിഗണിക്കാതെ അദ്ദേഹത്തെ ഏറ്റവും നന്നായി പരിപാലിക്കാനും സ്നേഹിക്കാനും അവൾ തയ്യാറായി. അവൾ പട്ടിണി കിടന്നാലും അവനെ വയറു നിറക്കാൻ അവൾ പെടാപാടുപെട്ടു.<br /><br />വർഷം ഒന്ന് രണ്ട് കഴിഞ്ഞപ്പോൾ അവൾ ഒരു പെൺകുട്ടിയുടെ അമ്മയായി. ആ കുട്ടിയെ സംരക്ഷിക്കുവാൻ പോലും വിഷമിച്ചു. ബന്ധു വീടുകളിലും മറ്റും പോയി ചില്ലറ സഹായങ്ങൾ ചെയ്തുകൊടുത്തു. അവിടുന്ന് ലഭിക്കുന്ന സഹായം കൊണ്ട് കുഞ്ഞിനേയും അവനെയും വളർത്തേണ്ട അവസ്ഥ പോലും സംജാതമായി . ക്രമേണ ക്രമേണ സ്വന്തം വീട്ടുകാരും ബന്ധുജനങ്ങളും അവളെ സഹായിക്കാത്ത അവസ്ഥ വന്നു. പിടിച്ചുനിൽക്കാൻ സ്വയം തയ്യൽ പഠിക്കാൻ അവൾ തയ്യാറായി. ഒരു തയ്യൽ ഷോപ്പ് ആരംഭിച്ചു ജീവിതായോധനത്തിനുള്ള വഴി കണ്ടെത്തി. സ്വന്തം കാലിൽ നിൽക്കാൻ കഴിയുമെന്ന് അവൾ തെളിയിച്ചു കൊടുത്തു. മകളെ പഠിപ്പിച്ചു.<br /><br />സ്വന്തം വീട്ടുകാരും ബന്ധുജനങ്ങളും അവളെ ഒറ്റപ്പെടുത്തി. നിൽക്കക്കള്ളിയില്ലാതെ എന്തുചെയ്യണമെന്നറിയാതെ അവൾ അല്പസമയം പതറിപ്പോയി. ശാരീരികമായും മാനസികമായും തളർന്നുപോയി. എങ്കിലും ജീവിതം ഹോമിക്കില്ല എന്നവൾ ഉറച്ച തീരുമാനത്തിലെത്തി. യഥാർഥത്തിൽ അവൾ രോഗിയായിരുന്നില്ല. ഇല്ലാത്ത രോഗം ചാർത്തി കൊടുത്ത് അവളെ മാനസികമായി വീണ്ടും തളർത്തി. നല്ല വാക്സാമർത്ഥ്യമുണ്ടവൾക്ക്. തയ്യൽ ജോലിയിൽ പ്രാവീണ്യം നേടിക്കഴിഞ്ഞു. എവോൺ ലൈബ്രറിയുടെ സമീപത്തായിരുന്നു റഹ്മത്തിന്റെ തയ്യൽ ഷോപ്പ്. ലൈബ്രറിയിലെ നിത്യ സന്ദർശകിയായി അവൾ. <br /><br />വായന ഹരമായി മാറിയ കാലം. വായിച്ചു തള്ളിയ പുസ്തകങ്ങൾ നിരവധി. വായന ശ്രദ്ധാപൂർവമാണ്. അതിന്റെ ഉള്ളടക്കം ഹൃദിസ്ഥമാക്കും. അത് തന്റെ ജീവിതാനുഭവവുമായി തട്ടിച്ചു നോക്കും. മനസ്സിൽ ഉരുണ്ടു കൂടിയ വേദനകൾക്കുളള മരുന്നായി മാറി പുസ്തകങ്ങൾ. വായനയിലൂടെയാണ് പുറം ലോകമറിയാനുള്ള അവസരം ലഭ്യമായത്. റഹ്മത്തിന്റെ ക്ലബ്ബും ലൈബ്രറിയുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വനിതാ വേദിയുടെ കൺവീനർ സ്ഥാനത്തേക്ക് അവളെ തെരഞ്ഞെടുത്തു.<br /><br />പൊതുരംഗത്ത് പ്രവർത്തിക്കാനുളള താൽപര്യം വർദ്ധിച്ചു വന്നു. തൃക്കരിപ്പൂർ ഗവ: പോളിടെക്നിക്, പയ്യന്നൂർ വനിതാ പോളിടെക്ക്നിക് എന്നിവിടങ്ങളെ കമ്യൂണിറ്റി പോളിടെക്ക്നിക്ക് സ്കീമിൽ നടത്തുന്ന തയ്യൽ പരിപാടികളുടെ ഇൻസ്ട്രക്ടറായും അവൾ സേവനം ചെയ്തു. അതിലൂടെ ജീവിതമാർഗo കണ്ടെത്തിയ നിരവധി പെൺകുട്ടികൾ ആദരവോടെയാണ് റഹ്മത്തിനെ കാണുന്നത്. ഷാർജയിൽ ജോലി ചെയ്യുന്ന ഒരു ബന്ധുവുണ്ട് അവൾക്ക്. അദ്ദേഹത്തെ സമീപിച്ചു. പാസ്പോർട്ട് മുമ്പേ ശരിയാക്കി വെച്ചിരുന്നു. ആ നല്ല മനുഷ്യൻ അവൾക്ക് വിസ ശരിയാക്കിക്കൊടുത്തു. എല്ലാവരുടേയും അനുവാദം വാങ്ങി അവൾ അക്കരെ കടന്നു. പലരും ഒളിയമ്പുകൾ തൊടുക്കാൻ തുടങ്ങി. 'അവിടെ ചെന്നാൽ അവൾക്ക് ജോലിയൊന്നും കിട്ടാൻ സാധ്യതയില്ല', 'പോയ പോലെ തിരിച്ചു വരും', അല്ലെങ്കിൽ 'ഏതെങ്കിലും ട്രാപ്പിൽ പെട്ട് ജീവിതം തുലക്കും', എന്നൊക്കെയായിരുന്നു ആളുകളുടെ വിലയിരുത്തൽ.<div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjW_71xlqpdY3wFe1g2NyNs3fJ0oHYM2wtPkYn9E_BDETAD1ezN3gBvuGi7rH7iQBYjoVw_KwlChk_JkTaLgZFM3fN5ywrD8zuJQjiLhAQU5YV9AaQfZz5-xT0BdwvVuBviDKbU2fLPkG1MX3sNVGZjBQ6W2YFJcIrxKfoCqFqod9k78peO3C3Z3aGgNta_/s700/s2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="Ramadan, Article, Editor’s-Choice, Inspirational Success Story of Rahmath." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjW_71xlqpdY3wFe1g2NyNs3fJ0oHYM2wtPkYn9E_BDETAD1ezN3gBvuGi7rH7iQBYjoVw_KwlChk_JkTaLgZFM3fN5ywrD8zuJQjiLhAQU5YV9AaQfZz5-xT0BdwvVuBviDKbU2fLPkG1MX3sNVGZjBQ6W2YFJcIrxKfoCqFqod9k78peO3C3Z3aGgNta_/s16000/s2.jpg" title="Inspirational Success Story of Rahmath." /></a></div><br />ഗൾഫിൽ എത്തിയ ഉടനെ ഒരു തയ്യൽക്കടയിൽ ടൈലർ ആയി ജോലി ലഭിച്ചു. രണ്ടുമൂന്ന് മാസം കൊണ്ട് തന്നെ എങ്ങിനെയാണ് തയ്യിൽ കട നടത്തേണ്ടതെന്ന ധാരണ അവൾക്കുണ്ടായി. പ്രസ്തുത കടയിലെ അനുഭവം വെച്ച് ഒരു ചെറിയ തയ്യൽ കട അവൾ ആരംഭിച്ചു. ദിവസങ്ങൾക്കകം തന്നെ ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് അംഗീകാരം ലഭിച്ചു തുടങ്ങി. തയ്യൽ പണി ധാരാളം ലഭിച്ചപ്പോൾ രണ്ടുമൂന്ന് തൊഴിലാളികളെ വെച്ച് പ്രവർത്തനം തുടങ്ങി. കേവലം അഞ്ചാറു മാസം കൊണ്ട് തന്നെ ഉപഭോക്താക്കളുടെ എണ്ണം വർധിക്കുകയും കട അല്പം കൂടി വിപുലീകരിക്കുകയും ചെയ്തു. രാവും പകലും ഊണും ഉറക്കവും ഒഴിഞ്ഞ് അവൾ അധ്വാനിച്ചു. അതിന്റെ ഫലം ഉണ്ടായി തുടങ്ങി. എല്ലാവരും അത്ഭുതപ്പെട്ടു. ഇവൾ മോശക്കാരി അല്ലല്ലോ. രണ്ടുവർഷം കഴിഞ്ഞപ്പോൾ റഹ്മത്ത് ഗൾഫുകാരിയായി നാട്ടിലേക്ക് എത്തി. <br /><br />അവളെ കാണാനും സ്വീകരിക്കാനും ക്ഷേമാന്വേഷണം നടത്താനും ബന്ധു ജനങ്ങളും അയൽക്കാരും എത്തിത്തുടങ്ങി. അവളെ കുറിച്ച് അപവാദം പ്രചരിപ്പിച്ച ആളുകളൊക്കെ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. വന്നവരെയെല്ലാം അവൾ സ്നേഹത്തോടെ സ്വീകരിച്ചു. അവൾ മധുര പ്രതികാരം വീട്ടുകയായിരുന്നു. എല്ലാവർക്കും തനിക്കാവുന്ന വിധം ചെറിയ ചെറിയ സമ്മാനങ്ങൾ കൈമാറി. അവളുടെ മനസ്സു പറഞ്ഞു 'ഒന്നുമില്ലാത്ത എന്നെ അവർ തിരസ്കരിച്ചു. എന്തെങ്കിലും കയ്യിൽ ഉണ്ടെന്നറിഞ്ഞപ്പോൾ അവരെല്ലാം എന്നെ സ്വീകരിച്ചു', ഇതാണ് ലോകത്ത് നമ്മൾ കണ്ടുവരുന്ന സത്യം. ഒരു മാസത്തെ ലീവ് കഴിഞ്ഞ് അവൾ ഗൾഫിലേക്ക് വീണ്ടും തിരിച്ചു. രണ്ടുവർഷം കഴിഞ്ഞപ്പോഴേക്കും അവൾ വേറൊരു കടയും കൂടി തുടങ്ങി. സാമർത്ഥ്യത്തോടെയും തന്റേടത്തോടെയും അവൾ മുന്നോട്ടു പോയപ്പോൾ ഗൾഫിലെ കച്ചവടക്കാരും അവളെ സഹായിക്കാനായി മുന്നോട്ടു വന്നു. അവിടത്തെ വ്യാപാരികളുടെ സംഘടനയിൽ അവൾ അംഗമായി. സാമ്പത്തികമായി നല്ലൊരു ശേഷി അവൾ കൈവരിച്ചു.<br /><br />അവൾ ഈ സ്ഥിതിയിൽ എത്തിയപ്പോഴാണ് പഴയ ദുഃഖങ്ങൾ പലതും ഞാനുമായി പങ്കിട്ടത്. കാലത്ത് മുതൽ വൈകിട്ട് വരെ ഒന്നും കഴിക്കാതെ പട്ടിണി കിടന്ന കാര്യം. വസ്ത്രം അലക്കാൻ സോപ്പില്ലാതെ വെറും കല്ലിനിട്ടു ഉരച്ച് വസ്ത്രം അലക്കിയ കഥ, പട്ടിണിയും വിഷമവുമാണ് എന്ന് അറിഞ്ഞിട്ടും ഒരു ഗ്ലാസ് വെള്ളം വേണോ എന്ന് പോലും ചോദിക്കാത്ത ബന്ധു ജനം. 'ഇവരൊക്കെ എന്നെ തേടി ഇപ്പോൾ വരുന്നുണ്ട്. എന്റെ സഹായം സ്വീകരിക്കുന്നുണ്ട്. അതുതന്നെ മതി എന്റെ ജീവിതത്തിന് സന്തോഷം ഉണ്ടാവാൻ. ഇന്നും ഞാൻ കഠിനമായി അധ്വാനിക്കുന്നുണ്ട്. നല്ല ഭക്ഷണം കഴിക്കുമ്പോഴും എസി റൂമിൽ കിടന്നുറങ്ങുമ്പോഴും ഞാനെന്റെ പഴയ അനുഭവം ഓർക്കാറുണ്ട്. ഒപ്പം നടന്നവരെയും നല്ല വാക്കെങ്കിലും പറഞ്ഞ അല്പം ചിലരെയും മനസ്സിൽ എന്നും പൂജിക്കാറുണ്ട്. ആരോടും എനിക്ക് വിരോധമില്ല. പട്ടിണി കിടക്കുമ്പോഴും എനിക്ക് സ്നേഹിക്കാനേ അറിയൂ. ഇന്നും രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും താങ്ങായി നിൽക്കാൻ എനിക്ക് സന്തോഷമേയുള്ളൂ. <br /><br />എന്റെ ഉയർച്ചയിൽ ഞാൻ അഹങ്കരിക്കുന്നില്ല. ഇരുപതോളം തൊഴിലാളികൾക്ക് ജീവിതമാർഗം കൊടുക്കാൻ എനിക്ക് കഴിയുന്നുണ്ട്. ഒന്നുമില്ലായ്മയിൽ നിന്ന് വളർന്നുവന്ന ഞാൻ ഇപ്പോൾ എത്തിനിൽക്കുന്ന ഉയർച്ചയിൽ ലളിതമായ ജീവിതമാണ് ഇന്നും ഞാൻ നയിക്കുന്നത്. എല്ലാവർക്കും നന്മ വരട്ടെ എന്ന പ്രാർത്ഥനയേ എനിക്കുളള്ളു. കഷ്ടപ്പാടുകളിൽ നിരാശപ്പെടാതെ സ്വയം വഴി കണ്ടെത്തി മുന്നേറാനുള്ള വഴി എല്ലാവർക്കും ഉണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നെപ്പോലെ വേദന അനുഭവിക്കുന്ന സഹോദരിമാരോട് എനിക്ക് ഇതേ പറയാനുള്ളൂ'.<br /><br />ഇന്ന് റഹ്മ ലത്തീഫ് അബുദാബിയിൽ അറിയപ്പെടുന്ന ബിസിനസ് ലേഡി യാണ്. ജോയ് ആലുക്കാസ് ഇക്കഴിഞ്ഞ വന്നിതാദിനത്തിൽ മികച്ച ബിസിനസ് ലേഡി എന്ന നിലയിൽ റഹ് മ ലത്തീഫിനെ ആദരിക്കുകയുണ്ടായി. അബുദാബിയിലെ 'അലോഹ' എന്ന സന്നദ്ധ സംഘടനയും അവളെ അനുമോദിച്ചു.<br /><br />ഇതിനു പുറമേ അബുദാബി സർക്കാർ രൂപം കൊടുത്ത കമ്യൂണിറ്റി പോലീസിലും റഹ്മ ലത്തീഫ് അംഗമാണ്. നിരവധി പൊതു പരിപാടികളിൽ കമ്യൂണിറ്റി പോലീസ് എന്ന നിലയിൽ സഹകരിച്ചു കൊണ്ടിരിക്കയാണ്.<div><br /></div><div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4YoFxQZEoZmqbfVQnPMB1gDo0rO1vJHwyLsj3UT71FcUCwQO0gxsRjPKuw-fnvSDDeRzUc3y_ogjPWeGF1zSz7e0afx618CUDVEnyBxiT2_Gtw5hAWJAh3ofY_9CuvWTqEO0AENS5ZUvQdG5syRfelxwhUK7rbV2qkNFJTIPrLYRsdwd6w6e1tqC7-YyT/s1080/kook.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="Ramadan, Article, Editor’s-Choice, Inspirational Success Story of Rahmath." border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh4YoFxQZEoZmqbfVQnPMB1gDo0rO1vJHwyLsj3UT71FcUCwQO0gxsRjPKuw-fnvSDDeRzUc3y_ogjPWeGF1zSz7e0afx618CUDVEnyBxiT2_Gtw5hAWJAh3ofY_9CuvWTqEO0AENS5ZUvQdG5syRfelxwhUK7rbV2qkNFJTIPrLYRsdwd6w6e1tqC7-YyT/s16000/kook.jpg" title="Inspirational Success Story of Rahmath." /></a></div><br />Keywords: <b>Ramadan, Article, Editor’s-Choice, Inspirational Success Story of Rahmath.</b></div></div>Desk Alphahttp://www.blogger.com/profile/03105079523796343593noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-49439443159425107972024-03-17T20:18:00.002+05:302024-03-18T09:28:23.613+05:30CK Padmanabhan | എൻഡിഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത് പത്മജ; വേദിയിൽ ബിജെപി നേതാവ് സികെ പത്മനാഭന്റെ 'അതൃപ്തി' ചർച്ചയായി; നിലവിളക്ക് കൊളുത്തുമ്പോള്‍ എഴുന്നേറ്റതുമില്ല<b>കാസർകോട്: (KasargodVartha) </b>എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്സഭാ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനിൽ ബിജെപി ദേശീയ കൗണ്‍സില്‍ അംഗവും മുന്‍ സംസ്ഥാന പ്രസിഡന്റുമായ സികെ പത്മനാഭന്റെ 'അതൃപ്തി' ചർച്ചയായി. ശനിയാഴ്ച വൈകീട്ട് കാസര്‍കോട് ടൗണ്ഹോളിലായിരുന്നു നാടകീയ സംഭവങ്ങൾ. പരിപാടി നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തത് കോൺഗ്രസ് വിട്ടെത്തിയ പത്മജ വേണുഗോപാലായിരുന്നു. എന്നാൽ പത്മജ നിലവിളക്ക് കൊളുത്തുമ്പോള്‍ പത്മനാഭന് കസേരയില്‍ നിന്ന് എഴുന്നേറ്റില്ല. കൂടാതെ അവരുടെ പ്രസംഗം തീരും മുമ്പ് വേദിവിട്ട് പോവുകയും ചെയ്തു.<br /> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh5_SDU7c3oFCMYxY6Swd5F8XEsAQx75L6-tJTFr1sLppzN_6apnIi8pgUqNSrfnTSsNvkH1FQQIxvGJ9T6AcQjYQzoNmjue9iTlRkC0lFn70BwE4LyzpgYFMDriXFiraQJqtd_b9KfyTP7OkB2f06DJwhTvdKUcWs1f0R21SiNYsibmIg_CdSBZUvJcCq/s700/b.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, Padmaja inaugurated NDA convention: CK Padmanabhan's 'dissatisfaction' discussed." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjh5_SDU7c3oFCMYxY6Swd5F8XEsAQx75L6-tJTFr1sLppzN_6apnIi8pgUqNSrfnTSsNvkH1FQQIxvGJ9T6AcQjYQzoNmjue9iTlRkC0lFn70BwE4LyzpgYFMDriXFiraQJqtd_b9KfyTP7OkB2f06DJwhTvdKUcWs1f0R21SiNYsibmIg_CdSBZUvJcCq/s16000/b.jpg" title="Padmaja inaugurated NDA convention: CK Padmanabhan's 'dissatisfaction' discussed." /></a></div><br />എൻഡിഎയുടെ കൺവെൻഷൻ ഉദ്ഘാടനം പത്മജ വേണുഗോപാലിനെ ഏൽപ്പിച്ചതിൽ സികെ പത്മനാഭന് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് റിപോർട്. കൺവെൻഷൻ ഉദ്ഘാടനത്തിന് സംഘാടകർ ആദ്യം ക്ഷണിച്ചത് ഇദ്ദേഹത്തെ ആയിരുന്നുവെന്നും പറയുന്നു. ഉദ്ഘാടക സ്ഥാനത്തുനിന്ന് മാറ്റിയതിലുള്ള അതൃപ്തി ചിലരോട് പ്രകടിപ്പിച്ചതായും വിവരമുണ്ട്. ചടങ്ങിൽ മുഖ്യപ്രഭാഷകനായിരുന്ന സികെ പത്മനാഭൻ പ്രസംഗിച്ചുകൊണ്ടിരിക്കുമ്പോഴാണ് പത്മജ വേദിയിലേക്ക് വന്നത്. പത്മജയ്ക്ക് സദസിൽ നിന്ന് ജയ് വിളി ഉയർന്നപ്പോൾ താന്‍ പ്രസംഗിക്കുന്നതിന് ഇടയില്‍ ശല്യമുണ്ടാക്കരുതെന്ന് അദ്ദേഹം പറഞ്ഞതും ശ്രദ്ധേയമായി.<br /> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFanH0bZs2QJbdnIRddJUvvfO8zdofr1Q07GskqoBcB9Zr20e9L-X3HNldK8Y0dFANUCAswtZhsXfzz6sfNEXmQELKYecQzx1ua_kAed9znKNdfhDzwILZPfSsk4imnayJqdBgtzwy19pKzfwgBNt5mZF1xeiKYfs_bvT1KZ3yHGjn2Ev9lfMLwiT4Gptz/s700/sd.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, Padmaja inaugurated NDA convention: CK Padmanabhan's 'dissatisfaction' discussed." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFanH0bZs2QJbdnIRddJUvvfO8zdofr1Q07GskqoBcB9Zr20e9L-X3HNldK8Y0dFANUCAswtZhsXfzz6sfNEXmQELKYecQzx1ua_kAed9znKNdfhDzwILZPfSsk4imnayJqdBgtzwy19pKzfwgBNt5mZF1xeiKYfs_bvT1KZ3yHGjn2Ev9lfMLwiT4Gptz/s16000/sd.jpg" title="Padmaja inaugurated NDA convention: CK Padmanabhan's 'dissatisfaction' discussed." /></a></div><br />മറ്റുപാർടികളിൽ നിന്ന് ബിജെപിയിൽ എത്തുന്നവർക്ക് അമിത പ്രാധാന്യം നൽകുന്നതിൽ നേരത്തെ ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ സി കെ പത്മനാഭൻ വിമർശനം ഉന്നയിച്ചിരുന്നു. എ പി അബ്ദുല്ലക്കുട്ടിയെ അന്ന് ഉദാഹരിക്കുകയുമുണ്ടായി. പാർടി ഒന്നുമല്ലാതിരുന്നപ്പോൾ ത്യാഗം ചെയ്തവരെ മറന്ന് വേറെ പാർടിയിൽ നിന്നു വരുന്നവർക്ക് പ്രത്യേക സ്ഥാനമാനങ്ങൾ നൽകുന്നതിൽ പ്രവർത്തകർക്കു തന്നെ അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.<br /><br />ഇനി താൻ കോൺഗ്രസിലേക്കോ മറ്റു പാർടികളിലേക്കോ പോവുകയില്ലെന്ന് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുകൊണ്ട് പത്മജ വേണുഗോപാൽ പറഞ്ഞു. എന്തുകൊണ്ട് ബിജെപി എന്ന് ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളു, ലീഡർഷിപ്, ഒത്തൊരുമ. ഇനിയും ഒരുപാടുപേർ കോൺഗ്രസിൽ നിന്നും ബിജെപിയിലേക്ക് മാറിവരും. ബിജെപി ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ അകൗണ്ട് തുറക്കും. സഹോദരനോട് വ്യക്തിപരമായി പ്രശ്നങ്ങളില്ല. അച്ഛൻ തന്നോടൊപ്പം ഉണ്ടെന്നും തന്റെ ഈ തീരുമാനത്തിൽ ഏറെ സന്തോഷിക്കുന്നത് അച്ഛനായിരിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.<div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT-y-01Sb3-2JH_ec6EKO45j8jxCYCiqyn1fRkguvsJK05jxncy1mYxdRbQMYgPWz_3rsyiPRr6esTxHhBzGgzYH8wGJgZO8EF5YX2e2XQgHJPKaa8kbh_TlgT-KF2h9Z8Q4LeM7ZLWJ_FVdz_ySlmMXTUGPWiONtluYwkISwaajP65KRi1DZnQ86kgeyE/s1080/BJP.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, Padmaja inaugurated NDA convention: CK Padmanabhan's 'dissatisfaction' discussed." border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiT-y-01Sb3-2JH_ec6EKO45j8jxCYCiqyn1fRkguvsJK05jxncy1mYxdRbQMYgPWz_3rsyiPRr6esTxHhBzGgzYH8wGJgZO8EF5YX2e2XQgHJPKaa8kbh_TlgT-KF2h9Z8Q4LeM7ZLWJ_FVdz_ySlmMXTUGPWiONtluYwkISwaajP65KRi1DZnQ86kgeyE/s16000/BJP.jpg" title="Padmaja inaugurated NDA convention: CK Padmanabhan's 'dissatisfaction' discussed." /></a></div><br /></div><div><div>Keywords: <b>News, Top-Headlines, Kasargod, Kasaragod-News, Kerala, Kerala-News, Lok-Sabha-Election-2024, Padmaja inaugurated NDA convention: CK Padmanabhan's 'dissatisfaction' discussed.</b></div></div>Desk Alphahttp://www.blogger.com/profile/03105079523796343593noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-22904186686870531272024-03-17T19:55:00.005+05:302024-03-19T05:36:11.991+05:30Rectal Cancer | വയറിലെ ഈ പ്രശ്നങ്ങള്‍ അവഗണിക്കരുത്; മലാശയ കാന്‍സറിന്റെ ലക്ഷണമാകാം<b>ന്യൂഡെൽഹി: (KasargodVartha) </b>ആരോഗ്യമാണ് നമ്മുടെ ഏറ്റവും വലിയ സമ്പത്ത്. എല്ലാ രോഗങ്ങൾക്കും അതിന്റേതായ കാഠിന്യം അനുഭവിക്കണം. ഗുരുതരമായൊരു രോഗമാണ് കാൻസർ. അർബുദം പല വിധത്തിൽ ഉണ്ട്. ശരീരത്തിലെ മിക്ക അവയവങ്ങൾക്കും ഈ രോഗം ബാധിക്കാറുണ്ട്. പ്രാരംഭ ഘട്ടത്തിൽ തിരിച്ചറിയാൻ കഴിയുന്ന ചില അർബുദങ്ങളുണ്ട്. അതിലൊന്നാണ് മലാശയ കാൻസർ (Rectal cancer). മലാശയത്തിലാണ് ഈ അർബുദം ആരംഭിക്കുന്നത്. വൻകുടലിൻ്റെ അവസാന ഭാഗമാണ് മലാശയം. കാൻസർ വൻ കുടലിനെ ബാധിക്കുന്ന രീതിയിൽ ആണെങ്കിൽ കൊളോറെക്ടൽ അല്ലെങ്കിൽ കോളൻ കാൻസർ എന്നും അറിയപ്പെടുന്നു. മലാശയത്തിൽ നിന്നും മറ്റു അവയവങ്ങൾക്കും മലാശയ കാൻസർ പടരുന്നു.<br /> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgB3HbBBKpi-Z_BsNyGcp3kOsCEeuDSKFlmdiHC1HGkaFybIYE7NqXBMDozeevV6Bsw67LbKHKATrhOV_lzpAVMzrNDU9utm4pGgnUpXT0MxEYheupZ6Q8rNuPT4xANlxrjAK4aNqA4oWhtpApHWrNMTcVWfNzJUpyU7mAIUROgGRYJxFQUQpoJTYy5hkN5/s700/rect.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img alt="News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Rectal cancer: Symptoms and causes." border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgB3HbBBKpi-Z_BsNyGcp3kOsCEeuDSKFlmdiHC1HGkaFybIYE7NqXBMDozeevV6Bsw67LbKHKATrhOV_lzpAVMzrNDU9utm4pGgnUpXT0MxEYheupZ6Q8rNuPT4xANlxrjAK4aNqA4oWhtpApHWrNMTcVWfNzJUpyU7mAIUROgGRYJxFQUQpoJTYy5hkN5/s16000/rect.jpg" title="Rectal cancer: Symptoms and causes." /></a></div><br /><div><br /></div><div><br /><b>മലാശയ കാൻസറുകൾക്ക് കാരണം<br /></b><br />എല്ലാ രോഗങ്ങളുടെയും ഉറവിടമാണ് മോശമായ ഭക്ഷണ ശൈലി. ഭക്ഷണ ശീലങ്ങളിൽ അമിതമായി ചുവന്ന മാംസം ഉപയോഗിക്കുന്ന ആളുകൾക്ക് മലാശയ കാൻസർ വരാനുള്ള സാധ്യത കൂടുതലാണ്. അതുപോലെ പുകവലി നിങ്ങൾക്ക് പല വിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന കൂട്ടത്തിൽ മലാശയ കാൻസർ വരുത്താനും ഇടയാക്കിയേക്കാം. 50 നും 60 നും മുകളിൽ പ്രായമുള്ളവർക്കാണ് മലാശയ കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതൽ. ജനിതക സാധ്യതയും ഈ കാൻസറിന് കാരണമാവാം. <br /><br />കുടുംബത്തിലുള്ളവർക്ക് മലാശയ കാൻസർ വന്നിട്ടുണ്ടെങ്കിൽ മറ്റു കുടുംബാംഗങ്ങൾക്കും വരാനും രോഗം സ്വയം വികസിക്കാനുള്ള സാധ്യതയും കുടുതലാണ്. അമിതമായി ശരീര ഭാരമുള്ളവർക്കും ഈ അർബുദത്തിന് സാധ്യതയുണ്ടെന്ന് പറയുന്നു. നാരുകൾ കുറവുള്ള ഭക്ഷണക്രമം മലാശയ കാൻസറിന് കാരണമായേക്കാം. ഉയർന്ന പ്രമേഹമുള്ളവരും മലാശയ കാൻസറിന്റെ സാധ്യത ലിസ്റ്റിൽ പെട്ടവരാണ്.<br /><br /><br /><b>ലക്ഷണങ്ങൾ<br /></b><br />* മലത്തിൽ രക്തം: മലാശയ കാൻസറിൻ്റെ ആദ്യകാല ലക്ഷണമായി മലത്തിൽ രക്തം പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നു. കൂടാതെ, രക്തത്തിൻ്റെ നിറം വളരെ ഇരുണ്ടതോ മെറൂണോ ആയിരിക്കാം. എന്നിരുന്നാലും, മലത്തിൽ രക്തം മറ്റ് ചില രോഗങ്ങളുടെ ലക്ഷണമാകാം. നിങ്ങൾക്ക് ഇത്തരത്തിൽ എന്തെങ്കിലും സംഭവിക്കുകയും ഈ പ്രശ്നം വളരെക്കാലം തുടരുകയും ചെയ്യുന്നുവെങ്കിൽ, താമസിയാതെ ഡോക്ടറെ സമീപിച്ച് ഉചിതമായ ചികിത്സ നേടുക.<br /><br />* പെട്ടെന്നുള്ള ശരീര ഭാരം കുറയൽ: ഇതും ആദ്യകാല ലക്ഷണങ്ങളിൽ ഒന്നാണ്. ശാരീരിക പ്രവർത്തനങ്ങളൊന്നും ചെയ്യാതെയോ ഭക്ഷണക്രമം മാറ്റാതെയോ ശരീരഭാരം കുറയുകയാണെങ്കിൽ, അത് ആശങ്കാജനകമായ കാര്യമാണെന്ന് മനസിലാക്കുക.<br /><br />* മലവിസർജനത്തിലെ മാറ്റങ്ങൾ: മലബന്ധവും വയറിളക്കവും വയറ്റിലെ ചെറിയ പ്രശ്നങ്ങളായി കരുതി നമ്മൾ പലപ്പോഴും അവഗണിക്കാറുണ്ട്. എന്നാൽ നിങ്ങളുടെ മലവിസർജന ശീലങ്ങളിൽ അടിക്കടി മാറ്റങ്ങൾ വന്നാൽ, ചിലപ്പോൾ മലബന്ധം വരികയോ ചിലപ്പോൾ വീണ്ടും വീണ്ടും മലമൂത്രവിസർജനം നടത്തേണ്ടി വരുകയോ ചെയ്യുകയാണെങ്കിൽ, ഇതെല്ലാം മലാശയ കാൻസറിൻ്റെ പ്രാരംഭ ലക്ഷണങ്ങളാകാം.<br /><br />* മലാശയത്തിൽ നിന്ന് രക്തസ്രാവം<br /><br />* മലബന്ധം, വയറുവേദന അല്ലെങ്കിൽ പതിവായി മലം പോകൽ<br /><br />* മലം പൂർണമായി പോയിട്ടില്ലെന്ന തോന്നൽ <br /><br />* ശരീരത്തിന് ബലഹീനത അല്ലെങ്കിൽ ക്ഷീണം എന്നിവയിൽ ലക്ഷണങ്ങളിൽ പെടുന്നു<br /><br /><br /><b>ചികിത്സ</b><div><b><br /></b>മലാശയ കാൻസർ ശസ്ത്രക്രിയയിലൂടെ ചികിത്സിക്കാവുന്നതാണ്. തുടക്കത്തിൽ തന്നെ മലാശയ കാൻസർ കണ്ടെത്താൻ സാധിക്കുമ്പോൾ മലദ്വാരത്തിലേക്ക് കാൻസർ പടരുന്നത് തടയാൻ സഹായിക്കും. കാൻസർ മലദ്വാരത്തിലേക്ക് പടരുന്നതിന് മുമ്പ് കണ്ടെത്തിയാൽ, ശസ്ത്രക്രിയയിൽ കാൻസർ ഉള്ള ഭാഗം നീക്കം ചെയ്യാനാവും. ഇതിനെത്തുടർന്ന്, മലദ്വാരത്തിന് മുകളിലുള്ള ഭാഗത്ത് കുടൽ വീണ്ടും ഘടിപ്പിക്കും. ഇത് ശസ്ത്രക്രിയയ്ക്കു ശേഷവും വ്യക്തിയെ സാധാരണ രീതിയിൽ മലം പുറംതള്ളാൻ സഹായിക്കും.<br /><br />അർബുദം മലദ്വാരത്തിലേക്ക് പടർന്നുപിടിച്ച ഘട്ടത്തിൽ മലദ്വാരം നീക്കം ചെയ്യുന്നതും ശസ്ത്രക്രിയയിൽ ഉൾപ്പെടും. അത്തരം സന്ദർഭങ്ങളിൽ, മലം നീക്കം ചെയ്യുന്നതിനായി വയറിലെ ഭാഗത്ത് ഒരു ബാഗ് ഘടിപ്പിക്കും. ഈ പ്രക്രിയയെ കൊളോസ്റ്റമി എന്ന് വിളിക്കുന്നു. കൊളോസ്റ്റമിക്ക് ശേഷമുള്ള ജീവിതം വളരെ ബുദ്ധിമുട്ടാണ് എന്ന ധാരണയിലാണ് പലരും, എന്നാൽ ഇത് ശരിയല്ല. കൊളോസ്റ്റമിക്ക് പ്രക്രിയക്ക് ശേഷവും ആളുകൾക്ക് സാധാരണ ജീവിതം നയിക്കാൻ കഴിയുന്നു എന്നാണ് വൈദ്യ ശാസ്ത്രം പറയുന്നത്.<br /><br /><div>Keywords: <b>News, Top-Headlines, News-Malayalam-News, National, National-News, Health, Health-News, Lifestyle, Lifestyle-News, Rectal cancer: Symptoms and causes.</b></div></div></div>Desk Alphahttp://www.blogger.com/profile/03105079523796343593noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-19929227283415004972024-03-17T18:59:00.006+05:302024-03-19T05:36:44.391+05:30Tooth Extraction | പല്ല് എടുത്തുകളഞ്ഞതിനുശേഷം കഴിക്കാവുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം<b>കൊച്ചി: (KasargodVartha) </b>ചില സന്ദര്‍ഭങ്ങളില്‍ അവസ്ഥ മോശമായാല്‍ പല്ല് എടുത്തുകളയേണ്ടി വരാറുണ്ട്. പല്ല് എടുത്ത് കഴിഞ്ഞാല്‍ കുറച്ച് ദിവസത്തേക്ക് ചെറിയ ചില അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണ ഭക്ഷണം കഴിക്കാന്‍ പാടില്ല. കട്ടി കുറഞ്ഞ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. അത് പലപ്പോഴും ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുമുണ്ട്. ഏതൊക്കെ ഭക്ഷണമാണ് ഈ സമയത്ത് കഴിക്കേണ്ടതെന്ന് അറിയാം.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8gQzengX2Nfj5U4mGa9n5EjpxjH7MVeGFVDHGt3pHmia8Aor0EASbvNOPOtl0ujpFzz4yWWz1FG6CvzNJ6PR47qH0GPXUy_nWq4gHlmnQi_I2cx3UmWmn6rMoDg6uv8BfWYcvLDiPg3w6atrZd6uxHmF89T3K5aCPvZl3XOR27zB1qddkfBtB7PQybCE/s700/Smoothys.gif" style="margin-left: 1em; margin-right: 1em;"><img alt="What to Eat After a Tooth Extraction, Kochi, News, Tooth Extraction, Food Tips, Health, Health Tips, Doctor, Treatment, Kerala News" border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8gQzengX2Nfj5U4mGa9n5EjpxjH7MVeGFVDHGt3pHmia8Aor0EASbvNOPOtl0ujpFzz4yWWz1FG6CvzNJ6PR47qH0GPXUy_nWq4gHlmnQi_I2cx3UmWmn6rMoDg6uv8BfWYcvLDiPg3w6atrZd6uxHmF89T3K5aCPvZl3XOR27zB1qddkfBtB7PQybCE/s16000/Smoothys.gif" title="Smoothies" /></a></div><br /><b><br />*സൂപ്പുകള്‍</b><br /><br />പൊതുവെ ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുന്നതാണ് സൂപ്പുകള്‍. വൈറ്റമിനുകളും പ്രോട്ടീനുകളും ധാരാളം അടങ്ങിയിട്ടുള്ള സൂപ്പുകള്‍ അമിതഭാരം കുറയ്ക്കാനും ഉത്തമമാണ്. പല്ല് എടുത്ത ശേഷം കട്ടിയുള്ള ഭക്ഷണം കഴിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ സൂപ്പ് കഴിക്കാവുന്നതാണ്. തണുത്തതോ അല്ലെങ്കില്‍ ചൂട് ഉള്ളതോ ആയ സൂപ്പുകള്‍ കഴിക്കാന്‍ ശ്രമിക്കുക.<br /><br /><b>*സ്മൂത്തീസ്<br /></b><br />പല്ല് എടുത്ത ശേഷം സ്മൂത്തീസ് കഴിക്കുന്നത് ഏറെ നല്ലതാണ്. രാവിലെ പ്രഭാത ഭക്ഷണമായി സ്മൂത്തീസ് കഴിക്കുന്നവരുണ്ട്. ഈ പാനീയത്തില്‍ പ്രോട്ടീന്‍, കാല്‍സ്യം, പ്രോബയോട്ടിക്സ് എന്നിവ ചേര്‍ക്കുന്നതിന് ഇഷ്ടപ്പെട്ട പഴങ്ങളും തൈരുമൊക്കെ മിക്സ് ചെയ്യാം. അസിഡിറ്റി കുറയ്ക്കാന്‍ തൈരോ സമാനമായ പാല് ഉല്പന്നങ്ങളോ ചേര്‍ക്കാം, ഇത് മോണയുടെ വേദനയെ കുറയ്ക്കും. സ്ട്രോ ഉപയോഗിക്കാതെ തന്നെ സ്മൂത്തികള്‍ കുടിക്കാന്‍ ശ്രമിക്കുക.<br /><br /><b>പ്യൂരി അല്ലെങ്കില്‍ ഉടച്ച ഭക്ഷണങ്ങള്‍</b><br /><br />പല്ലെടുത്ത ശേഷം ഇഷ്ടപ്പെട്ട ഭക്ഷണങ്ങള്‍ അരച്ചോ ഉടച്ചോ കഴിക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീനുകള്‍ കിട്ടുന്നില്ലെന്ന ബുദ്ധിമുട്ട് ഇതിലൂടെ മാറ്റാം. ഉരുളക്കിഴങ്ങോ, ഇഷ്ടപ്പെട്ട പഴങ്ങളോ പച്ചക്കറികളോ ഇതുപോലെ ഉടച്ചോ, അരച്ചോ കഴിക്കാവുന്നതാണ്. <br /><br />ഇത് ദഹനം എളുപ്പമാക്കാനും പല്ല് എടുത്തതിലെ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി ഭക്ഷണം കഴിക്കാനും സഹായിക്കും. ബ്രഡും ചോറുമൊക്കെ ഇത്തരത്തില്‍ കഴിക്കാവുന്നതാണ്. ബ്രഡ് പാലില്‍ മുക്കി അലിയിച്ചും കഴിക്കാം.<div><br /></div><div>Keywords: <b>What to Eat After a Tooth Extraction, Kochi, News, Tooth Extraction, Food Tips, Health, Health Tips, Doctor, Treatment, Kerala News.</b></div></div>Web Desk Prehttp://www.blogger.com/profile/06902552780510892020noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-14400672465098176742024-03-17T17:37:00.006+05:302024-03-19T05:37:10.196+05:30Toothache | കടുത്ത പല്ലുവേദനയ്ക്ക് വീട്ടില്‍ തന്നെ പരിഹാരമുണ്ട്; അറിയാം ഈ മാഗങ്ങള്‍<b>കൊച്ചി: (KasargodVartha) </b>പല്ല് സെന്‍സിറ്റീവ് ആകുമ്പോള്‍, അല്ലെങ്കില്‍ പല്ലിന് കേട് വരുമ്പോഴാണ് കഠിനമായ പല്ല് വേദന ഉണ്ടാകുന്നത്. എന്നാല്‍ ചിലര്‍ ഡോക്ടറെ കാണാനൊന്നും മെനക്കെടാതെ വേദന സംഹാരികള്‍ കഴിച്ച് ശമനം തേടും. മറ്റു ചിലരാകട്ടെ എന്തെങ്കിലും പൊടിക്കൈകള്‍ ചെയ്ത് വീട്ടില്‍ തന്നെ വേദനയ്ക്ക് പരിഹാരം കണ്ടെത്തുന്നു.<br /><br />ഇത്തരത്തില്‍ പലരും പലതരത്തിലുള്ള പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കാറുണ്ട്. പല്ല് വേദന കുറയ്ക്കാന്‍ ചിലര്‍ കരയാമ്പൂ ഉപയോഗിക്കാറുണ്ട്. ചിലര്‍ ഉപ്പിട്ട് കവിള് കൊള്ളും. പേരയില ഉണ്ടെങ്കില്‍ അതും പരീക്ഷിക്കും. ഇത്തരത്തില്‍ പേരയില ഉപയോഗിച്ച് പല്ലിന്റെ വേദന എളുപ്പത്തില്‍ മാറ്റുന്നത് എങ്ങനെയെന്ന് നോക്കാം.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkLIHJglxate_aKJx3JvjpHeWEIjwgSU_rPl4AgySIZCovGBJDw4frhnQcI2B7S6rHT9J9JIwgUoqlatyEXg8QkXDfSNOkd0Hbf1yn1EpfjVe2vDDj_6b3i2-c2jWWn6tST5gyrtGpKCdWfx3KlcUV7Icz0rNn1KpRqXmNijCb4uxlgtKkZHV8931vQb0/s700/Tooth-Ache.gif" style="margin-left: 1em; margin-right: 1em; text-align: center;"><img alt="Home Remedies for Toothache Pain Relief, Kochi, News, Home Remedies, Toothache, Pain Relief, Health Tips, Health, Treatment, Doctor, Kerala News" border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgkLIHJglxate_aKJx3JvjpHeWEIjwgSU_rPl4AgySIZCovGBJDw4frhnQcI2B7S6rHT9J9JIwgUoqlatyEXg8QkXDfSNOkd0Hbf1yn1EpfjVe2vDDj_6b3i2-c2jWWn6tST5gyrtGpKCdWfx3KlcUV7Icz0rNn1KpRqXmNijCb4uxlgtKkZHV8931vQb0/s16000/Tooth-Ache.gif" title="Toothache" /></a></div><div><br />പല്ല് വേദന കുറയ്ക്കാന്‍ പ്രകൃതി ദത്തമായി ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് പേരയില. ഇത് വായില്‍ ഉള്ള ബാക്ടീരിയല്‍ ഇന്ഫക്ഷന് കുറയ്ക്കാനും അതുപോലെ തന്നെ വായ്നാറ്റം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിബാക്ടീരിയല്‍, ആന്റിഫംഗല്‍ ഘടകങ്ങള്‍ പല്ലില്‍ കേട് വരാതിരിക്കാനും അതുപോലെ പല്ല് വേദന കുറയ്ക്കാനും സഹായിക്കുന്നുണ്ട്.<br /><br />അതിനാല്‍, കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പല്ല് വേദന വന്നുകഴിഞ്ഞാല്‍ പേരയിലയെ ആശ്രയിക്കുന്നത് നല്ലതാണ്. ഇത് വേഗത്തില്‍ ആശ്വാസം നല്‍കുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.<br /><br /><b>ഉപയോഗിക്കേണ്ട വിധം</b><br /><br />നല്ല ഫ്രഷായിട്ടുള്ള പേരയില എടുക്കുക. വേണമെങ്കില്‍ ചവച്ചരച്ച് നീര് പല്ലില്‍ വേദനയുള്ള ഭാഗത്ത് പുരട്ടി വെക്കാവുന്നതാണ്. അല്ലെങ്കില്‍ അഞ്ച് പേരയില എടുക്കുക. ഇത് നന്നായി വെള്ളത്തില്‍ ഇട്ട് തിളപ്പിച്ച് എടുക്കണം. കുറച്ച് ഉപ്പും ചേര്‍ക്കാവുന്നതാണ്. അതിന് ശേഷം ഈ വെള്ളത്തില്‍ കവിള് കൊള്ളുക. ഇത് പല്ല് വേദന കുറയ്ക്കാന്‍ സഹായിക്കും.<br /><br />ഇതല്ലെങ്കില്‍ കുറച്ച് പേരയിലയും അതുപോലെ കല്ലുപ്പും ചേര്‍ത്ത് ചതച്ച് കുത്തിപ്പിഴിഞ്ഞ് ഇതിന്റെ നീര് പല്ലിന്റെ കേടുള്ള ഭാഗത്തോ അല്ലെങ്കില്‍ പല്ലിന് വേദനയുള്ള ഭാഗത്തോ വെക്കാവുന്നതാണ്.<br /><br /><b>മറ്റ് മാര്‍ഗങ്ങള്‍<br /></b><br />*പേരയില മാത്രമല്ല, മറ്റ് ചില മാര്‍ഗങ്ങളും പല്ലുവേദന അകറ്റാന്‍ സഹായിക്കുന്നു. അതില്‍ തന്നെ പ്രധാനപ്പെട്ടതാണ് കരയാമ്പൂ, വെളുത്തുള്ളി എന്നിവ. കരയാമ്പൂ ആണെങ്കില്‍ ചവച്ച് അതിന്റെ നീര് വേദനയുള്ള ഭാഗത്ത് ആക്കാവുന്നതാണ്. അല്ലെങ്കില്‍ കരയാമ്പൂ ചതച്ച് വേദനയുള്ള ഭാഗത്ത് വെക്കുക. അതുമല്ലെങ്കില്‍ കരയാമ്പൂ ഓയില്‍ ഉണ്ടെങ്കില്‍ അത് വേദനയുള്ള ഭാഗത്ത് പുരട്ടിയാലും മതി.<br /><br />*വെളുത്തുള്ളിയാണ് ഉപയോഗിക്കുന്നതെങ്കില്‍ വെളുത്തുള്ളി നന്നായി ചതച്ചതിന് ശേഷം പല്ലിന് വേദനയുള്ള ഭാഗത്ത് വെച്ച് കൊടുക്കാവുന്നതാണ്. അല്ലെങ്കില്‍ വെളുത്തുള്ളി ഓയില്‍ കയ്യില്‍ ഉണ്ടെങ്കില്‍ പഞ്ഞി അതില്‍ മുക്കി, പല്ലുവേദനയുള്ള ഭാഗത്ത് വെക്കുക. ഇത് രണ്ടും പല്ല് വേദനയ്ക്ക് ഉടനടി ആശ്വാസം നല്കുന്ന പരിഹാരമാര്‍ഗങ്ങളാണ്.<br /><br />*ഉള്ളിയും ദന്തസംരക്ഷണത്തിന് ഫലപ്രദമാണ്. ഉള്ളി ചെറുതായി മുറിച്ച് അതില്‍ നിന്നും ഒരു കഷ്ണം എടുത്ത് കടിച്ച് പിടിയ്ക്കുക. രണ്ട് മിനിട്ടോളം ഇങ്ങനെ ചെയ്യുന്നത് വഴി പല്ല് വേദന പമ്പ കടക്കും.<br /><br />*പല്ല് വേദന മാറാന്‍ ഏറ്റവും ഉത്തമമാണ് ഗ്രാമ്പു. ഗ്രാമ്പു ചതച്ച് അരച്ച് വേദനയുള്ള പല്ലിന്റെ അടിയില്‍ വയ്ക്കുക. അല്ലെങ്കില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണയും ഗ്രാമ്പു പൊടിച്ചതും ചേര്‍ത്ത് വേദനയുള്ള പല്ലില്‍ പുരട്ടുന്നതും നല്ലതാണ്.<br /><br />*ടീ ബാഗ് പല്ല് വേദനയ്ക്കുളള നല്ല ഒരു പരിഹാരമാണ്. ടീ ബാഗ് അല്പം ചൂടാക്കി അത് വേദനയുള്ള ഭാഗത്ത് അമര്‍ത്തി പിടിച്ചാല്‍ വേദന മാറും. പല്ല് വേദന കൊണ്ടുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്യും. <br /><br />*വെള്ളരിയ്ക്ക നീര് കുറച്ച് പഞ്ഞിയില്‍ മുക്കി അതില്‍ അല്പം ആല്‍ക്കഹോള്‍ കൂടി ചേര്‍ത്ത് പല്ലിനടിയില്‍ വെക്കുന്നത് വേദനയെ ഇല്ലാതാക്കുന്നു. പല്ലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ ഇത് സഹായിക്കുന്നു. <br /><br />*കര്‍പ്പൂര തുളസി കൊണ്ടുണ്ടാക്കുന്ന ചായയും നല്ലതാണ്. ഇത് പല്ല് വേദന ഉള്ള സമയത്ത് കുടിച്ചാല്‍ പല്ല് വേദനക്ക് ഉടന്‍ തന്നെ ആശ്വാസം നല്‍കും. ഇതിലുള്ള ആന്റി സെപ്റ്റിക് പ്രോപ്പര്‍ട്ടീസ് ആണ് വേദന കുറയാന്‍ സഹായിക്കുന്നത്.<br /><br />*പല്ല് വേദന പരിഹരിക്കാന്‍ ഏറ്റവും മികച്ച മാര്‍ഗമാണ് ഐസ്. പല്ല് വേദനയുള്ള സ്ഥലത്ത് ഐസ് ക്യൂബ് കടിച്ച് പിടിച്ചാല്‍ മതി. ഇത് പല്ല് വേദനയെ പരിഹരിക്കുന്നു.<br /><br />*വിക്സ് സാധാരണ ജലദോഷത്തിനാണ് ഉപയോഗിക്കുന്നത്. എന്നാല്‍ ഇവ പല്ല് വേദനയ്ക്കും മികച്ചതാണ്. വിക്സ് കുറച്ചെടുത്ത് കവിളിന് പുറത്ത് തേച്ച് കിടക്കുക. തലയിണയ്ക്ക് മുകളില്‍ ഒരു പേപ്പര്‍ വെച്ച് കിടക്കുക. പെട്ടെന്ന് തന്നെ പല്ല് വേദന പോകും. <br /><br /><b>ശ്രദ്ധിക്കേണ്ടത്</b><br /><br />ഇതൊക്കെ തന്നെയാണെങ്കിലും പല്ല് വേദന വന്നാല്‍ ആദ്യം ചെയ്യേണ്ടത് എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടുകയാണ്. പല്ലിന്റെ ആരോഗ്യം നഷ്ടപ്പെടുമ്പോഴോ പല്ലില്‍ കേട് വരുമ്പോഴോ വേദന വരാം. പല്ലില്‍ കേടാണെങ്കില്‍ ഉടനടി അത് ക്ലീന്‍ ചെയ്ത് അടയ്ക്കേണ്ടത് അനിവാര്യമാണ്. അല്ലെങ്കില്‍ അത് പല്ലിന്റെ മറ്റ് ഭാഗത്തേയ്ക്ക് കൂടി പടരും. അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടത് അത്യാവശ്യമാണ്.<div><br /></div><div>Keywords: <b>Home Remedies for Toothache Pain Relief, Kochi, News, Home Remedies, Toothache, Pain Relief, Health Tips, Health, Treatment, Doctor, Kerala News.</b></div></div></div>Web Desk Prehttp://www.blogger.com/profile/06902552780510892020noreply@blogger.com0tag:blogger.com,1999:blog-6764699495850435987.post-51100834452147145292024-03-17T16:00:00.005+05:302024-03-19T05:38:13.905+05:30Angel| റമദാന് വസന്തം - 2024: അറിവ് 06<b>(KasargodVartha) </b>അറിവ് 06 (17.03.2024): 'റൂഹുല്‍ അമീന്' എന്ന് ഖുര്‍ആനില്‍ പറഞ്ഞത് ഏത് മലകിനെ കുറിച്ചാണ്?<br /><br /><b>ഹജ്ജ് കർമം<br /></b><br />ഇസ്ലാമിന്റെ പഞ്ചസ്തംഭങ്ങളില്‍ പ്രധാനപ്പെട്ട ഒരു ആരാധനയാണ് ഹജ്ജ് കര്‍മം. മക്കയിലെ വിശുദ്ധമായ കഅബയിലേക്കുള്ള തീര്‍ഥാടനവും അതോടനുബന്ധിച്ച അനുഷ്ഠാനങ്ങളുമാണിത്. ആരോഗ്യവും ആവശ്യമായ സാമ്പത്തികശേഷിയും യാത്രാസൗകര്യവുമുള്ളവര് ജീവിതത്തില്‍ ഒരു തവണ ഹജ്ജ് നിര്‍വഹിക്കല്‍ നിര്‍ബന്ധമാണ്.<div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_ETYzNzDjshpz3qtU_EwnWCoMJFp4fIuca5T6MZ7KF8LH644TeuuQYcBzWIYsCSO1IQvT3uaZZUIBin1RWcEGzmqrwwqJZEr-BkxJqjVbQXkhJPmYbqSTdjDyFkCSkISoDULadBis5J8Fw0tCAZ4jKMTwJsch7cNZ3pX-abZHCPXehecCxh1JOp3HQBCX/s700/Hajj.webp" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="480" data-original-width="700" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_ETYzNzDjshpz3qtU_EwnWCoMJFp4fIuca5T6MZ7KF8LH644TeuuQYcBzWIYsCSO1IQvT3uaZZUIBin1RWcEGzmqrwwqJZEr-BkxJqjVbQXkhJPmYbqSTdjDyFkCSkISoDULadBis5J8Fw0tCAZ4jKMTwJsch7cNZ3pX-abZHCPXehecCxh1JOp3HQBCX/s16000/Hajj.webp" title="Who is referred in Quran as Rooh ul Ameen?" /></a></div><br /><br />ഓരോ വർഷവും രണ്ട് മുതൽ മൂന്ന് ദശലക്ഷം ആളുകൾ വരെ ഹജ്ജ് തീർത്ഥാടനത്തിനെത്തുന്നു..<br /><br />ഇസ്ലാമിക കലണ്ടറിലെ 12-ാമത്തെയും അവസാനത്തെയും മാസമായ ദുൽ-ഹിജ്ജ മാസത്തിലെ എട്ടാം ദിവസത്തിനും 13-ാം ദിവസത്തിനും ഇടയിലാണ് കർമങ്ങൾ നടക്കുന്നത്. സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ പ്രവാചകൻ ഇബ്റാഹിം നടത്തിയ ഒരു ക്ഷണത്തിന്റെ മറുപടിയെന്നോണമാണ് ഇന്നും ജനലക്ഷങ്ങള്‍ വിശുദ്ധ കര്‍മത്തിനായി ഇറങ്ങിപ്പുറപ്പെടുന്നത്. <br /><br /><br />ഇഹ്റാം, അറഫയില്‍ ഹാജരാകല്‍, കഅബാ പ്രദക്ഷിണം, സഫാ-മര്‍വാ കുന്നുകള്‍ക്കിടയില്‍ ഏഴു പ്രാവശ്യം ഓടല്, തലമുണ്ഡനം എന്നിവയാണ് ഹജ്ജിന്റെ പ്രധാന കർമങ്ങൾ.</div><div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMj74foQGKswvtFG0dx2dLGERBCHLEH9dutL0-6P1bfV0JDqQBCDuWlJyBU2gozs3crGCWjrsjxP6SPmb8It-uwX_Lp6iSyKHPUGIEaCYQvIQLYb9wIsFhpGpwNFCIVB6ph8eE2Q-BoHibB2bVLHkLkMKemMo4Uf3IuYkcp-sf9bzKqlFvvqmyMtIZk6yL/s1080/RAMADAN-6.webp" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1080" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMj74foQGKswvtFG0dx2dLGERBCHLEH9dutL0-6P1bfV0JDqQBCDuWlJyBU2gozs3crGCWjrsjxP6SPmb8It-uwX_Lp6iSyKHPUGIEaCYQvIQLYb9wIsFhpGpwNFCIVB6ph8eE2Q-BoHibB2bVLHkLkMKemMo4Uf3IuYkcp-sf9bzKqlFvvqmyMtIZk6yL/s16000/RAMADAN-6.webp" title="Ramadan Quiz" /></a></div><b><u>അറിവ് - 06</u></b><br /><br />ഉത്തരം: ജിബ്രീൽ<br />വിജയി: അന്‍സാര്‍ മുഹമ്മദ് (Ansar Muhammed) - Facebook)<br /><br />മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി</div><div><br /></div><div>Keywords: <b>Quiz, Ramada, Islam, Muslim Angel, Hajj, Makkah, Quran, People, Hills, Who is referred in Quran as Rooh ul Ameen?</b></div><span style="color: white;">< !- START disable copy paste --></span><script src="demo-to-prevent-copy-paste-on-blogger_files/ googleapis . js"></script><script type="text/javascript"> if (typeof document . onselectstart !="undefined" ) {document .onselectstart=new Function ("return false" ); } else {document .onmousedown=new Function ("return false" ) ;document .onmouseup=new Function ("return false"); } </script><!--End disable copy paste-->Webdesk Vihttp://www.blogger.com/profile/15457021660742192786noreply@blogger.com0